- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
ളുഹറിന്റെ സുന്നത്ത് നമസ്കാരം
662 ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ)എന്റെ വീട്ടിൽ വെച്ച് ളുഹറിന്റെ മുമ്പ് നാലു റകഅത്ത് നമസ്കരിച്ചിരുന്നു. പിന്നീട് അവിടുന്ന് പുറത്തുപോയി ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കും. അതിനുശേഷം വീട്ടിൽ മടങ്ങിവന്ന് രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കാറുണ്ട്. അപ്രകാരം തന്നെ അവിടുന്ന് മഗ്രിബിനു ഇമാമായി നമസ്കരിച്ച ശേഷം എന്റെ വീട്ടിൽ തിരിച്ച് വന്ന് രണ്ട് റകഅത്ത് നമസ്കരിക്കും.ജനങ്ങൾക്ക് ഇമാമായി … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ളുഹറിന്റെ സുന്നത്ത് നമസ്കാരം
സുബ്ഹിയുടെ രണ്ടു റകഅത്തിന് ശേഷം ചെരിഞ്ഞു കിടക്കുന്നതിനുള്ള പ്രേരണ
661 ആയിശ(റ)ൽ നിന്ന് നിവേദനം: ഇശാഅ്നമസ്കാരം കഴിഞ്ഞ് സുബഹി നമസ്കാരത്തിൽ പ്രവേശിക്കുന്നതിനിടയിൽ നബി (സ) പതിനൊന്ന് റകഅത്ത് സുന്നത്ത് നമസ്കരിച്ചിരുന്നു. എല്ലാ ഈരണ്ട് റകഅ ത്തുകൾക്കിടയിലും അവിടുന്ന് സലാം വിട്ടും. ഒരു റകഅത്ത് കൊണ്ട് ആ നമസ്കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക് വിളിക്കുന്നവൻ സുബ്ഹി ബാങ്കിൽ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്കാരസമയം അറിയിക്കാൻ) നബി(സ)അടുത്ത് … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on സുബ്ഹിയുടെ രണ്ടു റകഅത്തിന് ശേഷം ചെരിഞ്ഞു കിടക്കുന്നതിനുള്ള പ്രേരണ
സുബഹിന്റെ സുന്നത്ത് ലഘൂകരിക്കൽ, അതിന്റെ സമയം, പാരായണം ചെയ്യേണ്ടത് എന്ത്?
658 ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ) സുബഹിന്റെ രണ്ടു റകഅത്തു നമസ്കാരത്തിൽ ഫാതിഹ ഓതിയോ എന്ന് തോന്നാവുന്ന വിധം ലഘുവാക്കാറുണ്ടായിരുന്നു. ( മുത്തഫഖുൻ അലൈഹി ) 659 ഹഫ്സൽ (റ)നിന്ന് നിവേദനം: ബാങ്ക് കൊടുക്കുന്നവൻ സുബഹിബാങ്ക് കൊടുക്കുകയും പ്രഭാതം നല്ല പോലെ പൊട്ടിവിടരുകയും ചെയ്താൽ ലഘൂകരിച്ചുകൊണ്ടായിരുന്നു സുബഹിന്റെ രണ്ട് റകഅത്ത് റസൂൽനമസ്കരിച്ചിരുന്നത്. (മുസ്ലിം) 660 അബൂഹുറൈറ(റ)യിൽ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on സുബഹിന്റെ സുന്നത്ത് ലഘൂകരിക്കൽ, അതിന്റെ സമയം, പാരായണം ചെയ്യേണ്ടത് എന്ത്?
സുബഹിന്റെ രണ്ടു റകഅത്ത് സുന്നത്തിനുള്ള പ്രാധാന്യം
656 ആയിശ(റ)ൽ നിന്ന് നിവേദനം: സുബഹിന്റെ മുമ്പ് രണ്ടു റകഅത്തു സുന്നത്തു നമസ്കാരത്തെപോലെ നബി(സ)മറ്റൊന്നും പ്രാധാന്യം നൽകിയിരുന്നില്ല. (മുത്തഫഖുൻ അലൈഹി) 657 ആയിശ(റ) ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സുബഹിന്റെ രണ്ട് റകഅത്ത് ഇഹലോകത്തേക്കാളും അതിലുളളതിനേക്കാളും ഗുണകരമായതണ്ടാണ് (മുസ്ലിം) മറ്റൊരു റിപ്പോർട്ടിൽ ഇഹലോകത്തിലുളളതിനേക്കാളും എനിക്കിഷ്ടം എന്ന്കൂടിയുണ്ട് . (മുസ്ലിം)
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on സുബഹിന്റെ രണ്ടു റകഅത്ത് സുന്നത്തിനുള്ള പ്രാധാന്യം
ഫറള് നമസ്കാരത്തോടനുബന്ധിച്ച റവാത്തിബായ സുന്നത്തുകൾ
653 ഉമ്മുഹബീബ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. എല്ലാ ദിവസവും ഫർളിന് പുറമെ പന്ത്രണ്ടു റകഅത്ത് സുന്നത്ത് നമസ്കരിക്കുന്ന ഒരോ മുസ്ലിമിന്നും അല്ലാഹു സ്വർഗ്ഗത്തിൽ ഒരു ഭവനമുണ്ടാക്കാതിരിക്കുകയില്ല (മുസ്ലിം) 654 ഇബ്നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടു അതിനു ശേഷം രണ്ടും ജുമുഅക്കുശേഷം രണ്ടും മഗ്രിബിനുശേഷം രണ്ടും ഇശാക്കുശേഷം രണ്ടും … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ഫറള് നമസ്കാരത്തോടനുബന്ധിച്ച റവാത്തിബായ സുന്നത്തുകൾ
ആദ്യത്തെ സഫഫിനുളള മാഹാത്മ്യവും അണികൾ ശരിപ്പെടുത്തേതിന്റെ അനിവാര്യതയും
647 ജാബിർ(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: മലക്കുകൾ റബ്ബിന്റെ അടുക്കൽ അണിയായ് നിൽക്കുംപോലെ നമസ്കാരത്തിൽ നിങ്ങൾക്കും അണിയായ് നിന്നുകൂടെ? ഞങ്ങൾ ചോദിച്ചു പ്രവാചകരേ! മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങനെയാണ്അണിയായ് നിൽക്കുന്നത്? അവിടുന്ന് പറഞ്ഞു: ആദ്യമാദ്യം അണികളെ അവർ പൂർത്തീകരിക്കും. അണികളെ അവർ നേരെയാക്കുകയും ചെയ്യും. (മുസ്ലിം) 648 അബൂഹുറൈറ(റ)ൽ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ആദ്യത്തെ സഫഫിനുളള മാഹാത്മ്യവും അണികൾ ശരിപ്പെടുത്തേതിന്റെ അനിവാര്യതയും
ഫറള് നമസ്കാരങ്ങൾ മുറുകെ പിടിക്കാനുള്ള കൽപനയും ഉപേക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പും
അല്ലാഹു പറഞ്ഞിരിക്കുന്നു: (നമസ്കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്കാരം.) ബഖറ :238 (ഇനി അവർ സത്യനിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും നമസ്കാരം ശരിയാവണ്ണം നിർവ്വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നപക്ഷം നിങ്ങളവരെ വെറുതെ വിട്ടേക്കണം ( തൗബ :5) . 643 ഇബ്നു മസ്ഊദ് (റ)നിന്ന് നിവേദനം: ഏറ്റവും ശ്രേഷ്ഠമായ കാര്യം ഏതാണെന്ന് … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ഫറള് നമസ്കാരങ്ങൾ മുറുകെ പിടിക്കാനുള്ള കൽപനയും ഉപേക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പും
സുബഹ്, ഇശാ നമസ്കാരങ്ങളുടെ ജമാ അത്തിൽ പങ്കെടുക്കാനുള്ള പ്രേരണ
641 ഉസ്മാൻബ്നു അഫാൻ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ”ആരെങ്കിലും ഇശാനമസ്കാരം സംഘടിതമായി നിർവ്വഹിച്ചാൽ രാത്രി പകുതിവരെ നമസ്കരിച്ചപോലെയാണ്. ആരെങ്കിലും സുബഹ്നമസ്കാരം സംഘടിതമായി നിർവ്വഹിച്ചാൽ രാത്രി മുഴുവനും നമസ്കരിച്ചപോലെയാണ്” .(മുസ്ലിം) 642 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു: സുബഹിയും ഇശാഉം ജമാഅത്തായി നിർവ്വഹിക്കുന്നതിനേക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്കാരവുമില്ല. അതു … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on സുബഹ്, ഇശാ നമസ്കാരങ്ങളുടെ ജമാ അത്തിൽ പങ്കെടുക്കാനുള്ള പ്രേരണ
ജമാഅത്തു നമസ്കാരത്തിന്റെ മഹത്വം
637 ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്കാരത്തിന് തനിച്ചു നമസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി) 638 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ജമാഅത്തു നമസ്കാരത്തിന്റെ മഹത്വം
നമസ്കാരം പ്രതീക്ഷിച്ചിരിക്കു ന്നതിന്റെ മഹത്വം
635 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി) 636 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on നമസ്കാരം പ്രതീക്ഷിച്ചിരിക്കു ന്നതിന്റെ മഹത്വം