- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Category Archives: അദ്ധ്യായം 7 : യാത്രാ മര്യാദകൾ
സ്ത്രീ ഏകയായി യാത്ര ചെയ്യൽ നിഷിദ്ധം
590 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . മഹ്റമ് (ഭർത്താവോ വിവാഹം നിഷിദ്ധമായിട്ടുള്ള അടുത്ത ബന്ധുവോ) കൂടെയില്ലാതെ സ്ത്രീയുടെ കൂടെ ഒരു പുരുഷനും ഒഴിഞ്ഞിരിക്കാൻ പാടില്ല, മഹ്റമിന്റെ കൂടെ അല്ലാതെ അവൾ യാത്രചെയ്യാനും പാടില്ല. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹു വിന്റെ പ്രവാചകരേ(സ), ഞാൻ യുദ്ധത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയും എന്റെ … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on സ്ത്രീ ഏകയായി യാത്ര ചെയ്യൽ നിഷിദ്ധം
യാത്രയിൽ നിന്ന് മടങ്ങിവന്നാൽ തന്റെ സമീപത്തുള്ള പള്ളിയിൽ വെച്ച് രണ്ടു റകഅത്ത് നമസ്കാരം നർവ്വഹിക്കുക
589 കഅബ് ബ്നുമാലിക്ക്(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) യാത്രയിൽ നിന്ന് മടങ്ങിവന്നാൽ പള്ളിയിൽ പോയി രണ്ട് റകഅത്ത് നമസ്കാരം നിർവ്വഹിക്കലായിരുന്നു ആദ്യമായി ചെയ്തിരുന്നത് (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്രയിൽ നിന്ന് മടങ്ങിവന്നാൽ തന്റെ സമീപത്തുള്ള പള്ളിയിൽ വെച്ച് രണ്ടു റകഅത്ത് നമസ്കാരം നർവ്വഹിക്കുക
യാത്രയിൽ നിന്ന് മടങ്ങിവന്നാൽ പറയേണ്ടത്.
588 അനസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)യോടൊപ്പം ഞങ്ങൾ യാത്ര കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ മദീന കാണാവുന്ന അകലത്തിലെത്തി. പിന്നീട് മദീനയിൽ എത്തുന്നതു വരെ അവിടുന്ന് ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു. ”പശ്ചാതപിക്കുകയും സ്വന്തം നാഥനെ ആരാധിക്കുകയും അവനെ പ്രകീർത്തിക്കുകയും ചെയ്തു കൊണ്ട് ഞങ്ങൾ മടങ്ങുന്നവരാണ്”. (മുസ്ലിം) 578 ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: യാത്രക്ക് വേണ്ടി പുറപ്പെടുന്ന … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്രയിൽ നിന്ന് മടങ്ങിവന്നാൽ പറയേണ്ടത്.
കുടുംബത്തിലേക്ക് പകലിൽ തിരിച്ചെത്തൽ
586 ജാബിർ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞിരിക്കുന്നു. നിങ്ങളിൽ ആരുടെയെങ്കിലും അസാന്നിദ്ധ്യം ദീർഘിച്ചതായാൽ രാത്രി സമയത്ത് തിരിച്ചെത്തി അയാൾ തന്റെ ഭാര്യയെ മുട്ടിവിളിക്കരുത്. മറ്റൊരു റിപ്പോർട്ടിലുള്ളത് ”രാത്രിയിൽ തന്റെ ഭാര്യയെ മുട്ടിവിളിക്കുന്നത് നബി(സ)വിരോധിച്ചിരിക്കുന്നു” എന്നാകുന്നു. (മുത്തഫഖുൻ അലൈഹി) 587 അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)രാത്രിയിൽ തന്റെ പത്നിമാരുടെ അരികിലെത്തി മുട്ടിവിളിക്കാറുണ്ടായിരുന്നില്ല. പ്രഭാതത്തിലോ പ്രദോഷത്തിലോ ആയിരുന്നു … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on കുടുംബത്തിലേക്ക് പകലിൽ തിരിച്ചെത്തൽ
യാത്രക്കാരൻ തന്റെ ആവശ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങൽ
585 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞിരിക്കുന്നു. യാത്ര ക്ലശങ്ങളുടെ ഒരു ഭാഗമാണ്. തന്റെ ഭക്ഷണം, പാനീയം, ഉറക്കം എന്നിവക്ക് അതു മൂലം വിഘ്നമുണ്ടാവുന്നു. അതിനാൽ നിങ്ങൾ ആരെങ്കിലും യാത്രാലക്ഷ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ തന്റെ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങേതാണ്. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്രക്കാരൻ തന്റെ ആവശ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങൽ
യാത്രയിൽ ഒരിടത്ത് ഇറങ്ങിയാലുള്ള പ്രാർത്ഥന
584 ഖൗല ബിൻത് ഹകീം(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . വല്ലവനും ഒരിടത്ത് ഇറങ്ങുകയും എന്നിട്ട്, അല്ലാഹുവിന്റെ സംമ്പൂർണ്ണമായ വചനങ്ങളെ കൊണ്ട് അവൻ സൃഷ്ടിച്ച മുഴുവൻ തിന്മകളിൽ നിന്നും ഞാൻ കാവലിനെ തേടുന്നു. എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ പ്രസ്തുത സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊരു ഉപദ്രവവും അവനെ … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്രയിൽ ഒരിടത്ത് ഇറങ്ങിയാലുള്ള പ്രാർത്ഥന
ആരിൽ നിന്നെങ്കിലും വല്ല ഭയപ്പാടുമുണ്ടാവുന്നുവെങ്കിലുള്ള പ്രാർത്ഥന
583 അബൂ മൂസൽഅശ്അരീ(റ)വിൽ നിന്ന് നിവേദനം, നബി(സ) വല്ലവരേയും ഭയപ്പെടുന്നുവെങ്കിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടാ യിരുന്നു. ”അല്ലാഹുവേ, അവരുടെ ഹൃദയങ്ങളിൽ ഞങ്ങൾ നിന്നെ നിക്ഷേപിക്കുന്നു, അവരുടെ ഉപദ്രവങ്ങളിൽ നിന്നു നിന്നോടു ഞങ്ങൾ രക്ഷതേടുകയും ചെയ്യുന്നു”. (അബൂദാവൂദ്)
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on ആരിൽ നിന്നെങ്കിലും വല്ല ഭയപ്പാടുമുണ്ടാവുന്നുവെങ്കിലുള്ള പ്രാർത്ഥന
യാത്രയിൽ പ്രാർത്ഥിക്കുന്നതിന്റെ പ്രത്യേകത
582 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിശ്ചയം മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുകതന്നെ ചെയ്യും. മർദ്ദിതന്റെ പ്രാർത്ഥന, മുസാഫിറിന്റെ പ്രാർത്ഥന, സന്താനങ്ങൾക്കു വേണ്ടിയുള്ള രക്ഷിതാക്കളുടെ പ്രാർത്ഥന. (അബൂദാവൂദ്, തിർമുദി)
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്രയിൽ പ്രാർത്ഥിക്കുന്നതിന്റെ പ്രത്യേകത
കയറ്റം കയറുമ്പോൾ തക്ബീറു ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹും ചൊല്ലുകയും പ്രാർത്ഥിക്കുകയും അപ്പോൾ അമിത ശബ്ദം ഉയർത്തൽ വിരോധിക്കപ്പെട്ടിരിക്കുന്നു
579 ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ കയറ്റം കയറുമ്പോൾ തക് ബീർ ചൊല്ലുകയും ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹ് ചൊല്ലുകയും ചെയ്യാറുണ്ടാ യിരുന്നു. (ബുഖാരി) 580 ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ഹജ്ജോ, ഉംറയോ കഴിഞ്ഞ് തിരിച്ചുവരുന്ന സന്ദർഭങ്ങളിൽ വല്ല പാറയോ ചുരമോ കയറുന്ന സന്ദർഭങ്ങളിൽ മൂന്നു പ്രാവശ്യം തക് ബീർ ചൊല്ലുകയും … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on കയറ്റം കയറുമ്പോൾ തക്ബീറു ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹും ചൊല്ലുകയും പ്രാർത്ഥിക്കുകയും അപ്പോൾ അമിത ശബ്ദം ഉയർത്തൽ വിരോധിക്കപ്പെട്ടിരിക്കുന്നു
വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർത്ഥന
അല്ലാഹു പറഞ്ഞു: നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള കപ്പലുകളും, കാലികളേയും നിങ്ങൾക്ക് ഏർപ്പെടുത്തിത്തരികയും ചെയ്തവൻ. അവയുടെ പുറത്ത് നിങ്ങൾ ഇരിപ്പുറപ്പിക്കുവാനും എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാൽ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങൾ ഓർമ്മിക്കുവാനും നിങ്ങൾ ഇപ്രകാരം പറയുവാനും വേണ്ടി. ഞങ്ങൾക്കു വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ. ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർത്ഥന