- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Category Archives: അദ്ധ്യായം 1 : മര്യാദകൾ
എല്ലാകാര്യത്തിലും വലത്തേതിനെ മുന്തിക്കൽ
വുളൂ, കളി, തയമ്മും, വസ്ത്രധാരണം, ചെരിപ്പും ഖുഫയും അണിയൽ, പാൻസ്ധരിക്കൽ, പള്ളിയിൽപ്രവേശിക്കൽ, ബ്രഷ്ചെയ്യല് , സുറുമയിടൽ, നഖംമുറിക്കലും, മീശവെട്ടലും, കക്ഷംവൃത്തിയാക്കലും, തലമുണ്ഡനം, നമസ്കാരത്തിൽ നിന്ന് സലാം വീട്ടൽ, തിന്നുക, കുടിക്കുക, ഹസ്ത ദാനം ചെയ്യുക, ഹജറുൽ അസ്വദ് ചുംബിക്കൽ, ബാത്ത്റൂമിൽനിന്ന് പുറപ്പെടൽ, എന്തെങ്കിലം നൽകലും സ്വീകരിക്കലും പോലുള്ള കാര്യങ്ങളിലെല്ലാം വലത്തേതിനെ മുന്തിക്കുക. മുകളിൽ പറഞ്ഞതിന് എതിരായ … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on എല്ലാകാര്യത്തിലും വലത്തേതിനെ മുന്തിക്കൽ
പെരുന്നാൾ നമസ്കാരം, രോഗ സന്ദർശനം, ജനാസയിൽ പങ്കെടുക്കൽ പോലുള്ളവക്ക് പുറപ്പെടലും തിരിച്ചുവരലും
423 ജാബിർ(റ) വിൽ നിന്ന് അദ്ദേഹം പറഞ്ഞു, നബി(സ)പെരുന്നാൾ നമസ്കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴികളിലൂടെ ആയിരുന്നു (ബുഖാരി) 424 ഇബ്നു ഉമർ(റ)വിൽ നിന്ന്, നബി(സ)മദീനയിൽനിന്ന് അശ്ശജറ മാർഗേന പ്രവേശിക്കുകയും അൽമുഅറശ് വഴി പുറപ്പെടുകയും ചെയ്തിരുന്നപോലെ മക്കയിലേക്ക് ഥനിയ്യത്തുൽഉലയ്യാ വഴി പ്രവേശിക്കുകയും ഥനിയ്യത്തുൽസുഫ്ലാ വഴിപുറപ്പെടുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on പെരുന്നാൾ നമസ്കാരം, രോഗ സന്ദർശനം, ജനാസയിൽ പങ്കെടുക്കൽ പോലുള്ളവക്ക് പുറപ്പെടലും തിരിച്ചുവരലും
കൂടിയാലോചനയും നന്മൻമക്ക് വേണ്ടി പ്രാർത്ഥിക്കലും.
അല്ലാഹു പറഞ്ഞിരിക്കുന്നു. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക (ആലു ഇംറാൻ :159) തങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പരസ്പരമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കും (സൂറത്ത് ശൂറാ: 38) 422 ജാബിർ ഇബ്നു അബ്ദുല്ല(റ)പറയുന്നു: എല്ലാകാര്യങ്ങളിലും ഏതാണ് ഗുണകരം എന്ന് അറിയാനുള്ള പ്രാർത്ഥന ഖുർആനിലെ ഒതു സൂറത്തിനെ പോലെ നബി(സ)ഞങ്ങളെ പഠിപ്പിച്ചിരുന്നു. അവിടുന്നുപറഞ്ഞു: നിങ്ങൾ ഒരു കാര്യം ഉദ്ദേശിച്ചാൽ … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on കൂടിയാലോചനയും നന്മൻമക്ക് വേണ്ടി പ്രാർത്ഥിക്കലും.
സുഹൃത്തുക്കളോട് യാത്ര പറയലും പിരിയുമ്പോൾ വസ്വിയ്യത്ത് നൽകലും അവർക്കുള്ള പ്രാർത്ഥനയും
അല്ലാഹു പറഞ്ഞു,: (ഇബ്റാഹീമും(അ) യഅ്ഖൂബും(അ) അവരുടെ സന്തതികളോട് ഇത് (കീഴ്വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ അല്ലാഹു നിങ്ങൾക്ക് ഈ മതത്തെ വിശിഷ്ടമായി തെരെഞ്ഞെടുത്ത് തന്നിരിക്കുന്നു. അതിനാൽ അല്ലാഹുവിന് കീഴ്പെടുന്ന വരായി (മുസ്ലിംകളായി) ക്കൊണ്ട ല്ലാതെ നിങ്ങൾ മരിക്കാൻ ഇടയാകരുത്. (ഇങ്ങിനെയാണ്അവർ ഓരോരുത്തരും ഉപദേശിച്ചത്)എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ്നിങ്ങൾ ആരാധിക്കുക എന്ന് യഅ്ഖൂബ്(അ) മരണം … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on സുഹൃത്തുക്കളോട് യാത്ര പറയലും പിരിയുമ്പോൾ വസ്വിയ്യത്ത് നൽകലും അവർക്കുള്ള പ്രാർത്ഥനയും
അഭിനന്ദിക്കലും സന്തോഷവാർത്ത അറിയിക്കലും സുന്നത്ത്
അല്ലാഹു പറയുന്നു: സംസാരം (എല്ലാം) ശ്രദ്ധിച്ചു കേൾക്കുകയും അവയിൽ നിന്ന് നല്ലത് പിമ്പറ്റുകയും ചെയ്യുന്ന ദാസൻമാർക്ക് സന്തോഷവാർത്ത അറിയിക്കുക. (സൂറത്ത് സുമർ :18) (തന്റെ കാരുണ്യംകൊണ്ടും സംതൃപ്തികൊണ്ടും നിത്യാനുഗ്രഹങ്ങളുള്ള സ്വർഗ്ഗം കൊണ്ടും അവരുടെ രക്ഷിതാവ് അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു) സൂറത്ത് സുമർ : 17) (നിങ്ങൾക്ക് വാഗ് ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തോഷിക്കുക … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on അഭിനന്ദിക്കലും സന്തോഷവാർത്ത അറിയിക്കലും സുന്നത്ത്
അഥിതി സൽകാരം
അല്ലാഹു പറഞ്ഞിരിക്കുന്നു: (ഇബ്റാഹീമിന്റെ മാന്യരായ അഥിതികളെപറ്റിയുള്ള വാർത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ , അവർ അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം. (നിങ്ങൾ)അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയിൽ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ച്) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on അഥിതി സൽകാരം
ആരാധനസ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോൾ ശാന്തതയും ഗാംഭീര്യവുംഉണ്ടായിരിക്കൽ
അല്ലാഹു പറഞ്ഞിരിക്കുന്നു: (വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മ നിഷ്ഠയിൽ നിന്ന് ഉണ്ടാകുന്നതത്രെ,) (സൂറത്ത് ഹജ്ജ്: 32) 414 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:, നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ നിങ്ങൾ അതിലേക്ക് ധൃതിയിൽ പോകരുത്, നടന്നും ശാന്തമായും അതിന് നിങ്ങൾ പുറപ്പെടുക, ശേഷം കിട്ടിയത് നമസ്കരിക്കുക, നഷ്ടപ്പെടുന്നത് … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on ആരാധനസ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോൾ ശാന്തതയും ഗാംഭീര്യവുംഉണ്ടായിരിക്കൽ
ശാന്തതയും ഗാംഭീര്യവും
അല്ലാഹു പറഞ്ഞിരിക്കുന്നു: (പരമകാരുണികന്റെ ദാസൻമാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ സമാധാനപരമായി മറുപടി നൽകുന്നവരുമാകുന്നു. (സൂറത്ത് ഫുർഖാൻ: 63) 413 ആയിശ(റ)വിൽ നിന്ന് നിവേദനം: (അവർ പറഞ്ഞു: നിബി(സ) വാപിളർത്തി ചിരിക്കുന്ന രീതിയിൽ ഞാൻ അവിടുത്തെ കണ്ടിട്ടേയില്ല, മറിച്ച് അവിടുന്ന് പുഞ്ചിരിക്കാറായിരുന്നു പതിവ്) (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on ശാന്തതയും ഗാംഭീര്യവും
ഉപദേശത്തിൽ മിതത്വം പാലിക്കൽ
അല്ലാഹു പറയുന്നു. യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗ്ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക (സൂറത്ത് നഹൽ: 125) 410 സഖീഖ് ബ്നു സലമ(റ)വിൽനിന്ന് നിവേദനം: എല്ലാവ്യഴാഴ്ചകളിലും ഒരു പ്രാവശ്യം ഇബ്നു മസ്ഊദ്ഞങ്ങളെ ഉപദേശിക്കാറുണ്ടാ യിരുന്നു, അങ്ങിനെ ഒരാൾ പറഞ്ഞു, അബ്ദുറഹ്മാൻ എല്ലാ ദിവസവും നിങ്ങളുടെ ഉപദേശം ഞങ്ങൾ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു: അത് … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on ഉപദേശത്തിൽ മിതത്വം പാലിക്കൽ
ശ്രോദ്ധാവിന് ആശയം വ്യക്തമാവുന്ന രൂപത്തിൽ സംസാരിക്കലും ആവശ്യമെങ്കിൽ ആവർത്തിക്കലും
408 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)യുടെ സംസാരം വളരെയധികം സുവ്യക്തവും ശ്രോദ്ധാവിന് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന രുപത്തിലുള്ളതുമായിരുന്നു) അബൂദാവൂദ് 409 അനസ്(റ)വിൽ നിന്ന് നിവേദനം (നബി(സ)ഒരു കാര്യം സംസാരിച്ചാൽ അത് നന്നായി ഗ്രഹിക്കാൻ വേണ്ടി മൂന്ന് പ്രാവശ്യം ആവർത്തിക്കാറുണ്ടാ യിരുന്നു. അപ്രകാരം തന്നെ ഒരു ജനതയുടെ അടുത്ത് വന്നാൽ അവർക്ക് മൂന്ന് പ്രാവശ്യം … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on ശ്രോദ്ധാവിന് ആശയം വ്യക്തമാവുന്ന രൂപത്തിൽ സംസാരിക്കലും ആവശ്യമെങ്കിൽ ആവർത്തിക്കലും