Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ

അന്യ സ്ത്രീകളുമായി ഒറ്റപ്പെടൽ നിഷിദ്ധമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു. ”നിങ്ങൾ അവരോട് (നബി(സ)യുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ ഒരു മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക.” (അഹ്‌സാബ് : 53) 945. ഉഖ്ത്ത്‌നു ആമിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ സ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നത് സൂക്ഷിക്കണം. അപ്പോൾ അൻസാറുകളി ൽപെട്ട ഒരാൾ ചോദിച്ചു. ഭർത്താവിന്റെ അടുത്ത ബന്ധുക്കളാണെങ്കിലോ? അദ്ദേഹം പറഞ്ഞു. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അന്യ സ്ത്രീകളുമായി ഒറ്റപ്പെടൽ നിഷിദ്ധമാണ്.

അന്യ സ്ത്രീകളിലേക്ക് നോക്കുന്നത് നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. ”(നബി(റ)യേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക”.(നൂർ :30) ”കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങൾ മറച്ച് വെക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു” (ഗാഫിർ :19) ‘ ”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. ”(ഇസ്‌റാഅ്: 36) ”തീർച്ചയായും നിന്റെ രക്ഷിതാവ് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അന്യ സ്ത്രീകളിലേക്ക് നോക്കുന്നത് നിഷിദ്ധം

പ്രകടന തൽപരത നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. ”കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കി കൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കുവാനല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല. ” (ബയ്യിന :5) ”സത്യവിശ്വാസികളേ, (കൊടുത്തത്)എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത് ” (ബഖറ :264) ”അവർ നമസ്‌കാരത്തിന് നിന്നാൽ ഉദാസീനരായിക്കൊണ്ടും, … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പ്രകടന തൽപരത നിഷിദ്ധം

പലിശ നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. (പലിശ തിന്നുന്നവർ പിശാച്ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച് ) വല്ലവനും (പലിശയിൽ നിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പലിശ നിഷിദ്ധം

അനാഥയുടെ സ്വത്ത് ഭുജിക്കൽ കഠിന പാപമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു. ”തീർച്ചയായും അനാഥകളുടെ സ്വത്ത് അന്യായമായി തിന്നുന്നവർക്ക് അവരുടെ വയറുകളിൽ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തി എരിയുന്നതുമാണ്. (നിസാഅ് : 10 ) ”ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്.'(അൻആം :152) അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അനാഥയുടെ സ്വത്ത് ഭുജിക്കൽ കഠിന പാപമാണ്.

ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് തിരിച്ചുവാങ്ങൽ കറാഹ ത്താണ്, സന്താനങ്ങൾക്ക് ദാനം നൽകലും അത് തിരിച്ചെടുക്കലും, ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങലും കറാഹത്ത്, സകാത്ത് പ്രായശ്ചിത്തം എന്നിവ നൽകിയ വസ്തുക്കൾ പിന്നീട് അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങൽ കറാഹത്താണ്.

936. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ദനം നൽകിയത് തിരിച്ചു വാങ്ങുന്നത് ഛർദ്ദിച്ചത് തിന്നുന്ന നായക്ക് തുല്യമാണ്. (മുത്തഫഖുൻ അലൈഹി) 937 ഉമർ ബ്‌നുൽഖത്താബ്‌(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞാൻ ഒരു കുതിരയെ മറ്റൊരാൾക്ക് ദാനം നൽകി. എന്നാൽ അയാൾ അതിനെ വേണ്ട പോലെ ഗൗനിച്ചില്ല. അപ്പോൾ അത് തിരിച്ചുവാങ്ങുവാൻ ഞാൻ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് തിരിച്ചുവാങ്ങൽ കറാഹ ത്താണ്, സന്താനങ്ങൾക്ക് ദാനം നൽകലും അത് തിരിച്ചെടുക്കലും, ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങലും കറാഹത്ത്, സകാത്ത് പ്രായശ്ചിത്തം എന്നിവ നൽകിയ വസ്തുക്കൾ പിന്നീട് അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങൽ കറാഹത്താണ്.

കഴിവുള്ളവർ കടം നീട്ടിക്കൊണ്ട് പോകുന്നത് നിഷിദ്ധം

അല്ലാഹു പറഞ്ഞിരിക്കുന്നു. ”വിശ്വസിച്ചേൽപിക്കപ്പെട്ട അമാനത്തുകൾ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. (നിസാഅ്: 58) (ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ (വല്ലതും)വിശ്വസിച്ചേൽപിച്ചാൽ ആ വിശ്വാസ മർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റട്ടെ. (ബഖറ: 283) 935. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: കഴിവുള്ളവൻ കടം വീട്ടാൻ അമാന്തം കാണിക്കുന്നത്‌ അക്രമമാണ്. നിങ്ങൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കഴിവുള്ളവർ കടം നീട്ടിക്കൊണ്ട് പോകുന്നത് നിഷിദ്ധം

ഒരു പേനിനേയോ ഏതെങ്കിലും ജീവിയേയോ മറ്റോ പൊള്ളലേൽപ്പിക്കരുത്‌

934. ഇബ്‌നു മസ്ഊദ്‌(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞങ്ങൾ പ്രവാചകൻ(സ)യുടെ കൂടെ ആയിരക്കുമ്പോൾ അവിടുന്ന് വിസർജ്ജനാവശ്യാർത്ഥം പോയപ്പോൾ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു പക്ഷിയെ കാണുകയുണ്ടായി. ഞങ്ങൾ അതിന്റെ കുഞ്ഞിനെ എടുക്കുമ്പോഴേക്കും ആ തള്ളപ്പക്ഷി ഞങ്ങൾക്ക്‌ മുകളിലൂടെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പ്രവാചകൻ(സ) തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളുടെ കാരണത്താൽ ആരാണ് തള്ളയെശല്യപ്പെടുത്തിയത് എന്ന് ചോദിക്കുകയുണ്ടായി. ശേഷം അവിടുന്ന് പറഞ്ഞു. … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഒരു പേനിനേയോ ഏതെങ്കിലും ജീവിയേയോ മറ്റോ പൊള്ളലേൽപ്പിക്കരുത്‌

മതപരമായ കാരണങ്ങളില്ലാതെയും അന്യായമായും ജീവികളേയോ സ്ത്രീകളേയോ തങ്ങളുടെ കീഴിൽ കഴിയുന്നവരേയോ പീഢിപ്പിക്കലും ശിക്ഷിക്കലും നിഷിദ്ധമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു ; ”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.” 928. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മതപരമായ കാരണങ്ങളില്ലാതെയും അന്യായമായും ജീവികളേയോ സ്ത്രീകളേയോ തങ്ങളുടെ കീഴിൽ കഴിയുന്നവരേയോ പീഢിപ്പിക്കലും ശിക്ഷിക്കലും നിഷിദ്ധമാണ്.

മൂന്നാളുകൾ ഉണ്ടായിരിക്കെ അനിവാര്യമില്ലാതെ രാളുകൾ സ്വകാര്യം പറയുകയോ മൂന്നാമന് മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയോ ചെയ്യരുത്.

അല്ലാഹു പറയുന്നു: ”രഹസ്യസംസാരം പിശാചിൽ നിന്നുള്ളത് മാത്രമാകുന്നു”.(മുജാദല :10) 926. ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ മൂന്നാളുകൾ ഉണ്ടായിരിക്കെ മൂന്നാമനെ കൂടാതെ രണ്ടാളുകൾ സ്വകാര്യം പറയരുത് (മുത്തഫഖുൻ അലൈഹി) റിപ്പോർട്ടർ അബൂ സ്വാലിഹ്, ഇബ്‌നു ഉമറിനോട് ചോദിച്ചു: നാലു പേരുണ്ടായിരുന്നാലോ? അദ്ദേഹം പറഞ്ഞു: എങ്കിൽ പ്രശ്‌നമില്ല, എന്നുകൂടി അധികമായി അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മൂന്നാളുകൾ ഉണ്ടായിരിക്കെ അനിവാര്യമില്ലാതെ രാളുകൾ സ്വകാര്യം പറയുകയോ മൂന്നാമന് മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയോ ചെയ്യരുത്.