- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
ഭക്ഷണം കഴിച്ചിട്ടും വയർ നിറയാത്തവർ
437 വഹ്ഷി ബനു ഹർബിൽ നിന്ന് നിവേദനം: നബി(സ)യുടെ സഹാബികൾ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നുവെങ്കിലും വയർ നിറയുന്നില്ലല്ലോ, അപ്പോൾ അദ്ദേഹം ചോദിച്ചു, നിങ്ങൾ ഓരോരുത്തരായിട്ടാണോ ഭക്ഷിക്കാറുള്ളത്. അവർ പറഞ്ഞു. അതെ. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്നാൽ നിങ്ങൾ ഒരുമിച്ച് സംഘമായി ഭക്ഷിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുക, അപ്പോൾ അല്ലാഹു അനുഗ്രഹം … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ഭക്ഷണം കഴിച്ചിട്ടും വയർ നിറയാത്തവർ
സംഘമായി ഭക്ഷിക്കുമ്പോൾ പാലിക്കേ കാര്യങ്ങൾ
436 ജബലബ്നു സുഹൈം(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഇബ്നു സുബൈറിന്റെ കാലത്ത് ഒരിക്കൽ ക്ഷാമം പിടിപെട്ടു. അങ്ങിനെ ഞങ്ങൾക്ക് അൽപം കാരക്ക ഭക്ഷണമായി ലഭിക്കുകയുണ്ടായി. അത് ഭക്ഷിച്ചുകൊണ്ടിരിക്കേ അബ്ദുല്ലാഹിബ്നു ഉമർ(റ) അതിലൂടെ കടന്നുപോയി. അപ്പോൾ അദ്ദേഹം പറഞ്ഞു: കൂടെയിരുന്ന് ഭക്ഷിക്കുന്ന മറ്റു സഹോദരൻമാർ നിങ്ങൾക്ക് അനുവാദം തന്നാലല്ലാതെ നിങ്ങൾ ഒന്നിലധികം കാരക്കകൾ ഒരുമിച്ചുപിടിച്ച് ഭക്ഷിക്കരുത് … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on സംഘമായി ഭക്ഷിക്കുമ്പോൾ പാലിക്കേ കാര്യങ്ങൾ
തന്റെ അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കൽ, ഭക്ഷണമര്യാദ പഠിപ്പിക്കലും മര്യാദക്കേടു കാണിക്കുന്നവരെ ഉപദേശിക്കലും
107. സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചക(സ) സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല.നബി(സ) പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!.അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്ലിം) 200. നബി(സ)യുടെ പിറക്കാത്ത മകൻ ഉമറുബ്നു അബീസലമ(റ) പറയുന്നു: … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on തന്റെ അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കൽ, ഭക്ഷണമര്യാദ പഠിപ്പിക്കലും മര്യാദക്കേടു കാണിക്കുന്നവരെ ഉപദേശിക്കലും
ക്ഷണിക്കപ്പെട്ടവരോടൊപ്പം മറ്റുള്ളവരുണ്ടെങ്കിൽ എന്തു പറയണം
435 അബൂ മസ്ഊദ് അൽ ബദ്രി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അഞ്ചുപേർക്കായി തയ്യാറാക്കിയ ഭക്ഷണത്തിന് നബി(സ)ക്ഷണിക്കപ്പെട്ടു, അവരോടൊപ്പം ക്ഷണിക്കപ്പെടാത്ത ഒരാൾകൂടി പിന്തുടർന്നു. വീട്ടിലെത്തിയപ്പോൾ നബി(സ)പറഞ്ഞു, ഇയാൾ ഞങ്ങളെ പിന്തുടർന്നതാണ്.നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് ഇയാക്ക് അനുവാദംനൽകാം, നീ ഉദ്ദേശിക്കുന്നില്ലെങ്കിൽ അയാൾ തിരിച്ചു പോകും.വീട്ടുടമ പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാനയാൾക്ക് അനുവാദം കൊടുത്തിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ക്ഷണിക്കപ്പെട്ടവരോടൊപ്പം മറ്റുള്ളവരുണ്ടെങ്കിൽ എന്തു പറയണം
നോമ്പുകാരനായിരിക്കെ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാൽ എന്ത് പറയണം.
434 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞു: നിങ്ങളിൽ വല്ലവനും ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കട്ടെ. അവൻ നോമ്പുകാരനാണെങ്കിൽ ക്ഷണിച്ച വനുവേണ്ടി പ്രാർത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കിൽ ഭക്ഷിക്കുകയും ചെയ്യട്ടെ (മുസ്ലിം)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on നോമ്പുകാരനായിരിക്കെ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാൽ എന്ത് പറയണം.
ഭക്ഷണത്തെ കുറ്റപ്പെടുത്താതിരിക്കലും അതിനെ പ്രശംസിക്കലും
432 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹംപറഞ്ഞു. നബി(സ)ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടാ യിരുന്നില്ല.അദ്ദേഹത്തിനിഷ്ടമായാൽ ഭക്ഷിക്കും, അല്ലെങ്കിൽ കഴിക്കാതിരിക്കും (മുത്തഫഖുൻ അലൈഹി) 433 ജാബിർ(റ)വിൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) തന്റെ പത്നിമാരോട് കറി ആവശ്യപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു. ഞങ്ങളുടെ അടുത്ത് സുർക്കയല്ലാതെ മറ്റൊന്നുമില്ലല്ലോ, അപ്പോൾ അവിടുന്ന് അത് കൊണ്ടുവരാൻ പറയുകയും ഭക്ഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു. സുർക്ക എത്രമാത്രം … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ഭക്ഷണത്തെ കുറ്റപ്പെടുത്താതിരിക്കലും അതിനെ പ്രശംസിക്കലും
ആദ്യം ബിസ്മി ചൊല്ലുക, അവസാനം ഹംദ് പറയുക
429 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവവ്വലുഹു വ ആഖിറുഹു)ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി) 430 ജാബിർ(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടു്. ഒരാൾ തന്റെ … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ആദ്യം ബിസ്മി ചൊല്ലുക, അവസാനം ഹംദ് പറയുക
എല്ലാകാര്യത്തിലും വലത്തേതിനെ മുന്തിക്കൽ
വുളൂ, കളി, തയമ്മും, വസ്ത്രധാരണം, ചെരിപ്പും ഖുഫയും അണിയൽ, പാൻസ്ധരിക്കൽ, പള്ളിയിൽപ്രവേശിക്കൽ, ബ്രഷ്ചെയ്യല് , സുറുമയിടൽ, നഖംമുറിക്കലും, മീശവെട്ടലും, കക്ഷംവൃത്തിയാക്കലും, തലമുണ്ഡനം, നമസ്കാരത്തിൽ നിന്ന് സലാം വീട്ടൽ, തിന്നുക, കുടിക്കുക, ഹസ്ത ദാനം ചെയ്യുക, ഹജറുൽ അസ്വദ് ചുംബിക്കൽ, ബാത്ത്റൂമിൽനിന്ന് പുറപ്പെടൽ, എന്തെങ്കിലം നൽകലും സ്വീകരിക്കലും പോലുള്ള കാര്യങ്ങളിലെല്ലാം വലത്തേതിനെ മുന്തിക്കുക. മുകളിൽ പറഞ്ഞതിന് എതിരായ … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on എല്ലാകാര്യത്തിലും വലത്തേതിനെ മുന്തിക്കൽ
പെരുന്നാൾ നമസ്കാരം, രോഗ സന്ദർശനം, ജനാസയിൽ പങ്കെടുക്കൽ പോലുള്ളവക്ക് പുറപ്പെടലും തിരിച്ചുവരലും
423 ജാബിർ(റ) വിൽ നിന്ന് അദ്ദേഹം പറഞ്ഞു, നബി(സ)പെരുന്നാൾ നമസ്കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴികളിലൂടെ ആയിരുന്നു (ബുഖാരി) 424 ഇബ്നു ഉമർ(റ)വിൽ നിന്ന്, നബി(സ)മദീനയിൽനിന്ന് അശ്ശജറ മാർഗേന പ്രവേശിക്കുകയും അൽമുഅറശ് വഴി പുറപ്പെടുകയും ചെയ്തിരുന്നപോലെ മക്കയിലേക്ക് ഥനിയ്യത്തുൽഉലയ്യാ വഴി പ്രവേശിക്കുകയും ഥനിയ്യത്തുൽസുഫ്ലാ വഴിപുറപ്പെടുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on പെരുന്നാൾ നമസ്കാരം, രോഗ സന്ദർശനം, ജനാസയിൽ പങ്കെടുക്കൽ പോലുള്ളവക്ക് പുറപ്പെടലും തിരിച്ചുവരലും
കൂടിയാലോചനയും നന്മൻമക്ക് വേണ്ടി പ്രാർത്ഥിക്കലും.
അല്ലാഹു പറഞ്ഞിരിക്കുന്നു. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക (ആലു ഇംറാൻ :159) തങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പരസ്പരമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കും (സൂറത്ത് ശൂറാ: 38) 422 ജാബിർ ഇബ്നു അബ്ദുല്ല(റ)പറയുന്നു: എല്ലാകാര്യങ്ങളിലും ഏതാണ് ഗുണകരം എന്ന് അറിയാനുള്ള പ്രാർത്ഥന ഖുർആനിലെ ഒതു സൂറത്തിനെ പോലെ നബി(സ)ഞങ്ങളെ പഠിപ്പിച്ചിരുന്നു. അവിടുന്നുപറഞ്ഞു: നിങ്ങൾ ഒരു കാര്യം ഉദ്ദേശിച്ചാൽ … Continue reading
Posted in അദ്ധ്യായം 1 : മര്യാദകൾ
Comments Off on കൂടിയാലോചനയും നന്മൻമക്ക് വേണ്ടി പ്രാർത്ഥിക്കലും.