- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Category Archives: അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
അത്താഴത്തിന്റെയും അത് പിന്തിപ്പിക്കുന്നതിന്റെയും മഹത്വം
720 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:നിങ്ങൾ അത്താഴം കഴിക്കണം. നിശ്ചയമായും അത്താഴം കഴിക്കുന്നതിൽ നൻമയുണ്ട് . (മുത്തഫഖുൻ അലൈഹി) 721 ഇബ്നുഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)ക്ക് രണ്ട് മുഅദ്ദിനുകൾ (ബാങ്ക് വിളിക്കുന്നയാൾ) ഉണ്ടായിരുന്നു. ബിലാലും ഇബ്നുഉമ്മുമക്തൂമും. നബി(സ)പറഞ്ഞു: നിശ്ചയം ബിലാൽ(റ) രാത്രിയിലാണ് ബാങ്ക് കൊടുക്കുക. ഇബ്നു ഉമ്മു മക്തൂമും ബാങ്ക് കൊടുക്കുന്നത് വരെ നിങ്ങൾക്ക് ഭക്ഷിക്കുകയും … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on അത്താഴത്തിന്റെയും അത് പിന്തിപ്പിക്കുന്നതിന്റെയും മഹത്വം
മാസപ്പിറവി കാണുമ്പോൾ പറയേത്
719 ത്വൽഹത്ത്(റ)നിന്ന് നിവേദനം: നബി(സ)മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട് .അഷ്ടാഹുവേ, ഐശ്വര്യത്തോടെയും വിശ്വാസത്തോടെയും രക്ഷയോടെയും സമാധാനത്തോടെയും ഞങ്ങൾക്കീ മാസത്തെ പിറപ്പിക്കേണമേ, എന്റെയും നിന്റെയും സംരക്ഷകൻ അല്ലാഹുവാണ്.(തിർമുദി)
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on മാസപ്പിറവി കാണുമ്പോൾ പറയേത്
റമളാനിനു മുമ്പ് തിങ്കളാഴ്ചയോ വ്യാഴാഴ്ചയോ യോജിച്ചു വന്നാലല്ലാതെ നോമ്പെടുക്കാൻ വിരോധം
716 അബൂ ഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളിലൊരാളും ഒന്നോ രണ്ടോ നോമ്പുകൊണ്ട് റമളാനിനെ മുൻകടക്കാൻ പാടില്ല. പതിവായി നോമ്പ് നോൽക്കുന്ന വനൊഴികെ. അവന് അന്നേ ദിവ സവും നോമ്പനുഷ്ഠിക്കാം. (മുത്തഫഖുൻ അലൈഹി) 717 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: ശഅബാനിന്റെ അവസാന പകുതി അവശേഷിച്ചാൽ നിങ്ങൾ നോമ്പനുഷ്ഠിക്കരുത്. (തിർമുദി) 718 അമ്മാർ(റ) വിൽനിന്ന് … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on റമളാനിനു മുമ്പ് തിങ്കളാഴ്ചയോ വ്യാഴാഴ്ചയോ യോജിച്ചു വന്നാലല്ലാതെ നോമ്പെടുക്കാൻ വിരോധം
റമളാനിൽ സുകൃതം പ്രവർത്തിക്കലും അവസാനത്തെ പത്തിൽ അത് വർദ്ധിപ്പിക്കലും
715 ഇബ്നുഅബ്ബാസ്(റ) വിൽനിന്ന് നിവേദനം: നബി(സ)ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല ധർമ്മിഷ്ഠനായിരുന്നു. എന്നാൽ അവിടുന്ന് ഏറ്റവും കൂടുതൽ ധർമ്മം ചെയ്തിരുന്നത് ജിബ്രീ(അ)ലുമായി കണ്ടുമുട്ടാറുള്ള റമളാനിലായിരുന്നു. റമളാനിന്റെ ഓരോ രാത്രിയിലും ജിബിരീൽ(അ) തിരുദൂതരെ കണ്ടുമുട്ടാറുണ്ടായിരുന്നു. പ്രസ്തുത അവസരത്തിൽ ഖുർആൻ അദ്ദേഹത്തിനു പഠിപ്പിച്ചിരുന്നു .അടിച്ചുവീശികൊണ്ടിരിക്കുന്ന കാറ്റ് പോലെ ഉദാരശീലനായിരുന്നുപ്രവാചകൻ(സ). (മുത്തഫഖുൻ അലൈഹി) 699 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on റമളാനിൽ സുകൃതം പ്രവർത്തിക്കലും അവസാനത്തെ പത്തിൽ അത് വർദ്ധിപ്പിക്കലും
വിശുദ്ധ റമളാനിലെ നോമ്പും അതിന്റെ ശ്രേഷ്ഠതകളും
അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on വിശുദ്ധ റമളാനിലെ നോമ്പും അതിന്റെ ശ്രേഷ്ഠതകളും
സകാത്ത് (നിർബന്ധ ദാനം) പ്രാധാന്യവും മഹത്വവും
അല്ലാഹു പറയുന്നു: നിങ്ങൾ നമസ്കാരം നിലനിർത്തുകയും നിർബന്ധദാനം കൊടുക്കുകയും വേണം. (ബഖറ 43) (കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കികൊണ്ട് ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിർത്തുവാനും സകാത്ത് നൽകുവാനും അല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം (ബയ്യിന :5) (അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളിൽ നിന്ന് നീ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on സകാത്ത് (നിർബന്ധ ദാനം) പ്രാധാന്യവും മഹത്വവും
ദന്തശുദ്ധീകരണവും മറ്റു ശുദ്ധീകരണ മുറകളും
701 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി (സ) പറഞ്ഞു: എന്റെ അനുയായികൾക്ക് പ്രയാസമാകുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്കാരത്തോടൊപ്പവും ദന്തശുദ്ധീകരണം നടത്താൻ ഞാൻ നിർബന്ധിക്കുമായിരുന്നു. (മുത്തഫഖുൻ അലൈഹി.) 702 ശുറൈഹ്(റ) വിൽ നിന്ന് നിവേദനം: ഞാൻ ആയിശ (റ) യോട് ചോദിച്ചു, നബി(സ)വീട്ടിൽ കയറിയാൽ ആദ്യമായി തുടങ്ങുന്നതെ ന്തായിരുന്നു? അവർ പറഞ്ഞു: ബ്രഷ് ചെയ്യലാണ്. (മുസ്ലിം) 703 … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ദന്തശുദ്ധീകരണവും മറ്റു ശുദ്ധീകരണ മുറകളും
ലെലത്തുൽ ഖദ്ർ, അതിന്റെ ശ്രേഷ്ഠത, പ്രതീക്ഷിക്കാവുന്ന ദിവസങ്ങൾ
തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ. (ഖദ്റ് 1-8) (തീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.) … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ലെലത്തുൽ ഖദ്ർ, അതിന്റെ ശ്രേഷ്ഠത, പ്രതീക്ഷിക്കാവുന്ന ദിവസങ്ങൾ
റമളാനിലെ തറാവീഹ് നമസ്കാരം
696 അബൂഹുറൈറ (റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നിർബന്ധിക്കാത്ത രൂപത്തിൽ റമളാനിലെ രാത്രി നമസ്കാരം നിർവ്വഹിക്കാൻ നബി(സ)പ്രേരിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു. പ്രതിഫലേഛയോടും സത്യവിശ്വാസത്തോടും കൂടി ആരെങ്കിലും റമാളാനിൽ രാത്രി നമസ്കാരം നിർവ്വഹിച്ചാൽ അവന് മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം)
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on റമളാനിലെ തറാവീഹ് നമസ്കാരം
രാത്രിയിലെ സുന്നത്ത് നമസ്കാര ത്തിന്റെ ശ്രേഷ്ഠത
അല്ലാഹു പറയുന്നു: (രാത്രി നീ ഉറക്കമൊഴിക്കൂ (തഹജ്ജുദ് നമസ്കാരം നിർവ്വഹിക്കൂ)അത് ഉന്നതപദവി കൈവരുത്തിത്തരുന്ന നടപടിയത്രെ. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യർഹമായ ഒരു സ്ഥാനത്തെത്തിക്കാൻ ഇടയുണ്ട് ) ഇസ്റാഅ് :79 (ശിക്ഷ ഭയപ്പെട്ടുകൊണ്ടും പ്രതിഫലം മോഹിച്ചുകൊണ്ടും തങ്ങ ളുടെ റബ്ബിനോട് പ്രർത്ഥിച്ച്കൊണ്ട് വിരിപ്പുകളിൽ നിന്ന് അവരുടെ പാർശ്വങ്ങൾ ഉയരുന്നതാണ് (സജദ : 18) (രാത്രി അൽപം മാത്രമേ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on രാത്രിയിലെ സുന്നത്ത് നമസ്കാര ത്തിന്റെ ശ്രേഷ്ഠത