- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Category Archives: അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
മയ്യിത്ത് നമസ്കാരവും ജനാസയെ അനുഗമിക്കലും ഖബറടക്കത്തിൽ പങ്കെടുക്കലും
551 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലേഛയോടുംകൂടി വല്ലവനും ഒരു മുസ്ലിമിന്റെ ജനാസ(മയ്യിത്ത്)യെ അനുഗമിക്കുകയും നമസ്കാരം നിർവ്വഹിക്കുകയും മറവു ചെയ്യുന്നത്വരെ അതോടൊപ്പമുണ്ടാവുകയും ചെയ്താൽ രണ്ട് ഖീറാത്ത് പ്രതിഫലവും കൊണ്ടാണ് അയാൾ തിരിച്ചു പോവുക. ഓരോ ഖീറാത്തും ഉഹ്ദ് മലയോളം ഉണ്ടായിരിക്കും. വല്ലവനും നമസ്കാരം മാത്രം നിർവ്വഹിച്ച് മറവു ചെയ്യുന്നതിനു മുമ്പ് പോയാൽ അയാൾ ഒരു … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്ത് നമസ്കാരവും ജനാസയെ അനുഗമിക്കലും ഖബറടക്കത്തിൽ പങ്കെടുക്കലും
മയ്യിത്തിന്റെ ന്യൂനതകൾ മറച്ചു വെക്കൽ
550 നബി(സ)യുടെ മൗലയായിരുന്ന അസ്ലം(ര)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”ആരെങ്കിലും മയ്യിത്ത് കുളിപ്പിക്കുകയും അപ്പോൾ കണ്ട അതിന്റെ ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്താൽ അവന്റെ പാപങ്ങൾ നാൽപത് പ്രാവശ്യം അല്ലാഹു പൊറുത്ത് കൊടുക്കും”. (ഹാകിം)
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്തിന്റെ ന്യൂനതകൾ മറച്ചു വെക്കൽ
മയ്യിത്തിന്റെ അടുക്കൽ വെച്ച് അട്ടഹസിക്കാതെയും മാറിടത്തിലും മുഖത്തും അടിക്കാതെയും കരയൽ അനുവദനീയം
മരണവീട്ടിൽ വെച്ച് മാറിടത്തിലടിച്ചും മുടി മുഖത്തേക്ക് വലിച്ചിട്ടും കരയുന്നത് നിഷിദ്ധവും അവിടെ വെച്ച് വാവിട്ടു കരയുന്നത് വിലക്കപ്പെട്ടതുമാണെന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിരിക്കുന്നു. മരണവീട്ടിൽ വെച്ച് വാവിട്ടു കരയുന്നത് കൊണ്ട് മയ്യിത്തിനു ശിക്ഷ ലഭിക്കുമെന്ന് പ്രവാചകൻ(സ) പറയുകയും ചെയ്തിട്ടുണ്ട് . എന്നാൽ അതു മരണപ്പെട്ട വ്യക്തി അതിനായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. താഴെ പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ദുഖാർത്ഥരായ … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്തിന്റെ അടുക്കൽ വെച്ച് അട്ടഹസിക്കാതെയും മാറിടത്തിലും മുഖത്തും അടിക്കാതെയും കരയൽ അനുവദനീയം
മയ്യിത്തിന്റെ അടുക്കൽ വെച്ച് പറയേതും സ്വന്തക്കാർ മരണപ്പെടുമ്പോൾ പറയേതും
546 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: നബി(സ)പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് . ആർക്കെങ്കിലും വല്ല ആപത്തുകളും സംഭവിക്കുകയും അപ്പോൾ അവൻ (നിശ്ചയം നാം അല്ലാഹുവിന്റേതാണ്, നാം അവനിലേക്ക് തന്നെ മടക്കപ്പെടുന്നവരുമാകുന്നു, അല്ലാഹുവേ എന്റെ പ്രയാസങ്ങൾക്കു നീ എനിക്ക് പ്രതിഫലം നൽകേണമേ, അതിനേക്കാൾ ഗുണകരമായത് എനിക്കു നീ പകരം നൽകേണമേ), എന്ന് പറയുകയും ചെയ്താൽ അല്ലാഹു അവന്റെ പ്രയാസത്തിന് … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്തിന്റെ അടുക്കൽ വെച്ച് പറയേതും സ്വന്തക്കാർ മരണപ്പെടുമ്പോൾ പറയേതും
മയ്യിത്തിന്റെ കണ്ണ് അടച്ചു കൊടുക്കുമ്പോൾ പറയേത്
545 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: അവർ പറഞ്ഞു. അബൂസലമയുടെ മരണ സമയത്ത് നബി(സ)അവിടെ കടന്നുവന്നു, അദ്ദേഹത്തിന്റെ കൺപോളകൾ രണ്ടും തുറന്നിരിക്കുകയായിരുന്നു. നബി(സ)ആ കണ്ണുകൾ അടച്ചുകൊണ്ട് പറഞ്ഞു. നിശ്ചയം ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണ് അതിനെ പിന്തുടരും. ഇതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ചിലർ ഉച്ചത്തിൽ അട്ടഹസിച്ചു. അപ്പോൾ നബി(സ)പറഞ്ഞു. നിങ്ങൾ നന്മകൊണ്ടല്ലാതെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്തിന്റെ കണ്ണ് അടച്ചു കൊടുക്കുമ്പോൾ പറയേത്
മരണാസന്നരായവർക്ക് കലിമ ചൊല്ലിക്കൊടുക്കുക
543 മുആദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു ആരുടെയെങ്കിലും അവസാനത്തെ വാക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്നായിരുന്നാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു. (അബൂദാവൂദ്) 544 ഇബ്നുമസ്ഊദ് (റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിൽ നിന്ന് മരണാസന്നരായവർക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്ന് ചൊല്ലിക്കൊടുക്കുക. (മുസ്ലിം)
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മരണാസന്നരായവർക്ക് കലിമ ചൊല്ലിക്കൊടുക്കുക
വിധിയെ പഴിക്കാതെ തനിക്ക് വേദനിക്കുന്നുവെന്ന് പറയലും അസ്വസ്ഥത പ്രകടിപ്പിക്കലും അനുവദനീയം
541 ഖാസിം ബ്നുമുഹമ്മദ്(റ)വിൽ നിന്ന് നിവേദനം.: ആയിശ(റ) ഒരിക്കൽ പറഞ്ഞു. ഹോ(കഷ്ടം) എന്റെ തല, അപ്പോൾ നബി(സ)യും പറഞ്ഞു. എന്റെയും തല. (ബുഖാരി ) 542 ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)ക്ക് പനി ബാധിച്ച സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹത്തോട് ഞാൻ ചോദിച്ചു. അങ്ങേക്ക് ശക്തമായി പനിയുണ്ടല്ലോ, അപ്പോൾ അദ്ദേഹം പറഞ്ഞു. … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on വിധിയെ പഴിക്കാതെ തനിക്ക് വേദനിക്കുന്നുവെന്ന് പറയലും അസ്വസ്ഥത പ്രകടിപ്പിക്കലും അനുവദനീയം
രോഗിയോട് അനുകമ്പ കാണിക്കാൻ ഉപദേശിക്കലും ക്ഷമകൊണ്ട് വസിയ്യത്ത് ചെയ്യലും, വധശിക്ഷയോ പ്രതിക്രിയയോ നടപ്പിലാക്കുന്നതിന് മുമ്പു ഉപദേശിക്കലും
540 ഇംറാൻബ്നുഹുസൈൻ(റ)വിൻ നിന്ന് നിവേദനം: ജുഹൈന ഗോത്രത്തിൽ പെട്ടതും അവിഹിത ബന്ധത്തിലൂടെ ഗർഭിണിയായതുമായ ഒരു സ്ത്രീ നബി(സ)യുടെ അരികിലെത്തി ഇപ്രകാരം പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ ഒരു മഹാപാപം ചെയ്തിരിക്കുന്നു, അതിനാൽ എന്നെ ശിക്ഷിച്ചാലും. അപ്പോൾ അദ്ദേഹം അവളുടെ രക്ഷാധികാരികളെ വിളിക്കുകയും അവളോട് നല്ല നിലയിൽ വർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവൾ പ്രസവിച്ചാൽ അവളെ പ്രവാചകന്റെ … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on രോഗിയോട് അനുകമ്പ കാണിക്കാൻ ഉപദേശിക്കലും ക്ഷമകൊണ്ട് വസിയ്യത്ത് ചെയ്യലും, വധശിക്ഷയോ പ്രതിക്രിയയോ നടപ്പിലാക്കുന്നതിന് മുമ്പു ഉപദേശിക്കലും
ജീവിത നൈരാശ്യം നേരിട്ടാൽ എന്തു പറയണം
538 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നബി(സ) എന്നെ ചാരിയിരുന്നു കൊണ്ട് ഇപ്രകാരം പറഞ്ഞത് ഞാൻ കേട്ടിരുന്നു. അല്ലാഹുവേ, എനിക്ക് പാപമോചനവും കാരുണ്യവും നൽകുകയും ഉന്നതരായ കൂട്ടുകാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ (മുത്തഫഖുൻ അലൈഹി) 539 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു.നബി(സ) മരണാസന്നമായപ്പോൾ അദ്ദേഹത്തിനരികിലുണ്ടായിരുന്ന ഒരു വെളളപാത്രത്തിൽ തന്റെ കൈ … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on ജീവിത നൈരാശ്യം നേരിട്ടാൽ എന്തു പറയണം
രോഗിയുടെ സ്ഥിതിഗതികൾ അന്വേഷിക്കുക
537 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി (സ) വഫാത്തായ അതേ രോഗത്തിലായിരക്കെ അലി(റ) അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ ജനങ്ങൾ അദ്ദേഹത്തോടു ചോദിച്ചു, അല്ലയോ അബുൽഹസ്സൻ, പ്രവാചകൻ(സ)ക്ക് എങ്ങനെയുണ്ട് , അദ്ദേഹം പറഞ്ഞു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് സുഖം പ്രാപിക്കുന്നതാണ്. (ബുഖാരി)
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on രോഗിയുടെ സ്ഥിതിഗതികൾ അന്വേഷിക്കുക