- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
ചിത്രരചനയും അത്കൊണ്ട് അലങ്കാരങ്ങളുണ്ടാക്കലും നിഷിദ്ധം, വസ്ത്രം, വിരിപ്പ്, ചുമരുകൾ എന്നിവയിൽ രൂപങ്ങൾ വരക്കുന്നതും നിഷിദ്ധം,
972 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നതായി ഞാൻ കേട്ടു ചിത്രം വരക്കുന്നവരെല്ലാം നരകത്തിലാണ്. അവൻ വരച്ച ചിത്രങ്ങളുടെ എണ്ണമനുസരിച്ച് ശരീരം നിർമ്മിക്കുകയും അതുമുഖേന അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യും. ഇബ്നു അബ്ബാസ്(സ) പറഞ്ഞു ചിത്രം വരക്കൽ നിർബന്ധമാണെങ്കിൽ മരങ്ങളുടേയോ നിർജീവ വസ്തുക്കളുടേയോ രൂപം വരച്ചുകൊള്ളുക (മുത്തഫഖുൻ അലൈഹി) 973 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ചിത്രരചനയും അത്കൊണ്ട് അലങ്കാരങ്ങളുണ്ടാക്കലും നിഷിദ്ധം, വസ്ത്രം, വിരിപ്പ്, ചുമരുകൾ എന്നിവയിൽ രൂപങ്ങൾ വരക്കുന്നതും നിഷിദ്ധം,
ശകുനം നോക്കൽ
970 അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. രോഗം പകരുകയില്ല. ശകുനം നോക്കാൻ പാടില്ല. പക്ഷെ ശുഭലക്ഷണം എന്നെ അൽഭുതപ്പെടുത്തുന്നു. അവർ ചോദിച്ചു ശുഭലക്ഷണം എന്താണ്? അദ്ദേഹം പറഞ്ഞു, ശുഭവചനമാണത്. (മുത്തഫഖുൻ അലൈഹി) 971 ഉർവ ബ്നുആമിർ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)യുടെ സന്നിധിയിൽ ശകുനത്തെ കുറിച്ച് പറയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു അതിൽവെച്ച് ഏററവും നല്ലത് ശുഭലക്ഷണമാണ് … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ശകുനം നോക്കൽ
ലക്ഷണം പറയുന്നതും രാശി വെക്കുന്നതും ജോത്സ്യൻമാരെ സമീപിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു
966 ആയിശ(റ )വിൽ നിന്ന് നിവേദനം: ജോത്സ്യൻമാരെ കുറിച്ച് ആളുകൾ നബി(സ)യോട് ചോദിച്ചു അവർ ഒന്നുമല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവർ പറഞ്ഞു പ്രവാചകരേ ചിലപ്പോൾ അവരെന്തെങ്കിലും പറഞ്ഞാൽ അത് സത്യമാകാറുണ്ടല്ലോ. നബി(സ) പറഞ്ഞു: ആ സത്യവാക്ക് ജിന്ന് റാഞ്ചികൊണ്ടു വന്ന് നൂറു കളവുകൾ കൂട്ടിച്ചേർത്ത് അവന്റെ കൂട്ടുകാരന്റെ ചെവിയിലിട്ടു കൊടുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി) 967 … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ലക്ഷണം പറയുന്നതും രാശി വെക്കുന്നതും ജോത്സ്യൻമാരെ സമീപിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു
മരണപ്പെട്ടവന്റെ പേരിൽ അലറിക്കരയലും മുഖത്തടിക്കലും ഷർട്ട് കീറലും മുടി പറിക്കലും നിഷിദ്ധമാണ്
962 ഇബ്നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കവിളത്തടിക്കുന്നവനും കുപ്പായത്തിന്റെ കഴുത്ത് പിച്ചി പറിക്കുന്നവനും ജാഹിലിയ്യാ സമ്പ്രദായം പോലെ വിലപിക്കുന്നവനും നമ്മളിൽപെട്ടവനല്ല. (മുത്തഫഖുൻ അലൈഹി) 963 ഉമ്മു അത്തിയ്യ(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ വിലപിക്കുകയില്ലെന്ന് ബൈഅത്ത് നടന്നപ്പോൾ നബി(സ)ഉറപ്പ് വാങ്ങിയിട്ടുണ്ട് .(മുത്തഫഖുൻ അലൈഹി) 964 അബൂ മാലിക് ബ്നുഅശ്അരി(റ)വിൽ നിന്ന് നിവേദനം:നബി(സ)പറഞ്ഞു: അലറിക്കരയുന്നവൾ തന്റെ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മരണപ്പെട്ടവന്റെ പേരിൽ അലറിക്കരയലും മുഖത്തടിക്കലും ഷർട്ട് കീറലും മുടി പറിക്കലും നിഷിദ്ധമാണ്
നൻമ ഇല്ലാത്തതിനു വേണ്ടി സാഹസപ്പെടരുത്
അല്ലാഹു പറയുന്നു: (നബി(സ)യേ,)പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (സ്വാദ് : 86) 960 ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: കൃത്രിമത്വം കാണിച്ചു കൊണ്ടുള്ള വാക്കും പ്രവർത്തിയും ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി) 961 മസ്റൂഖ്(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ അബ്ദുല്ലാഹിബ് നു മസ്ഊദ്(റ)വിന്റെ അടുത്ത് കടന്നുചെന്നപ്പോൾ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on നൻമ ഇല്ലാത്തതിനു വേണ്ടി സാഹസപ്പെടരുത്
ഉറങ്ങാൻ പോകുമ്പോൾ തീ അണ ക്കാതെ ഉപേക്ഷിക്കുന്നതിന് വരോധം
958 അബൂമൂസൽ അശ്അരി(റ)വിൽ നിന്ന് നിവേദനം: ഒരു രാത്രിയിൽ മദീനയിലെ ഒരു വീട് കുടുബസമേതം അഗ്നിക്കിരയായി. അവരെ കുറിച്ച് വിവരം ലഭിച്ചപ്പോൾ പ്രവാചകൻ(സ) പറഞ്ഞു: തീർച്ചയായും തീ നിങ്ങളുടെ ശത്രുവാണ്. അതുകൊണ്ട് ഉറങ്ങാൻ പോകുമ്പോൾ നിങ്ങൾ തീ അണക്കണം. (മുത്തഫഖുൻ അലൈഹി) 959 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ പാത്രം അടച്ചുവെക്കുകയും തോൽപാത്രം കെട്ടിവെക്കുകയും … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഉറങ്ങാൻ പോകുമ്പോൾ തീ അണ ക്കാതെ ഉപേക്ഷിക്കുന്നതിന് വരോധം
ഒരു പാദരക്ഷ മാത്രം ധരിക്കലും നിന്നു കൊണ്ട് ധരിക്കുന്നതും കറാഹത്താണ്.
956 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ഒരു കാലിൽ മാത്രം പാദരക്ഷ ധരിക്കരുത്. രണ്ടും ധരിക്കുകയോ ഇല്ലെങ്കിൽ രണ്ടും അഴിച്ചുവെക്കുകയോ ചെയ്യുക. (മുത്തഫഖുൻഅലൈഹി) 957 ജാബിർ(റ)വിൽ നിന്ന് നിവേദനം: നിന്നു കൊണ്ട് പാദരക്ഷ ധരിക്കൽ നബി(സ)വിരോധിച്ചിരിക്കുന്നു (അബൂ ദാവൂദ്)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഒരു പാദരക്ഷ മാത്രം ധരിക്കലും നിന്നു കൊണ്ട് ധരിക്കുന്നതും കറാഹത്താണ്.
അകാരണമായി ഗുഹ്യഭാഗം സ്പർശിക്കലും വലതുകൈ കൊണ്ട് ശൗച്യം ചെയ്യലും
955 അബൂ ഖത്താദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:നിങ്ങൾ മൂത്രിക്കുമ്പോൾ വലതുകൈകൊണ്ട് ലിംഗം സ്പർശിക്കുവാനോ ശൗച്യം ചെയ്യുവാനോ പാടില്ല, പാത്രത്തിൽ ഊതി കുടിക്കുകയും അരുത്. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on അകാരണമായി ഗുഹ്യഭാഗം സ്പർശിക്കലും വലതുകൈ കൊണ്ട് ശൗച്യം ചെയ്യലും
മുടി കൂട്ടിച്ചേർക്കുന്നതും പച്ചകുത്തു ന്നതും പല്ലുകൂർപ്പിക്കുന്നതും നിഷിദ്ധമാണ്.
അല്ലാഹു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർത്ഥിക്കുന്നത് ചില പെൺദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തിൽ) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവർ വിളിച്ച് പ്രാർത്ഥിക്കുന്നത്. അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവൻ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്റെ ദാസൻമാരിൽ നിന്ന് ഒരു നിശ്ചിത വിഹിതം (എന്റെതായി ) ഞാൻ ഉണ്ടാക്കിത്തീർക്കുന്നതാണ്. അവരെ ഞാൻ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മുടി കൂട്ടിച്ചേർക്കുന്നതും പച്ചകുത്തു ന്നതും പല്ലുകൂർപ്പിക്കുന്നതും നിഷിദ്ധമാണ്.
തലയിൽ നിന്ന് അൽപഭാഗങ്ങൾ മുണ്ഡനം ചെയ്യൽ വിലക്കപ്പെട്ടിരിക്കുന്നു. പുരുഷന് പൂർണ്ണമായി തലമുണ്ഡനം അനുവദിച്ചു. എന്നാൽ സ്ത്രീകൾക്ക് പാടില്ല.
951. ഇബ്നുഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു തലയിൽ നിന്ന് അൽപഭാഗങ്ങൾ മുണ്ഡനം ചെയ്യൽ നബി(സ) വിലക്കിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on തലയിൽ നിന്ന് അൽപഭാഗങ്ങൾ മുണ്ഡനം ചെയ്യൽ വിലക്കപ്പെട്ടിരിക്കുന്നു. പുരുഷന് പൂർണ്ണമായി തലമുണ്ഡനം അനുവദിച്ചു. എന്നാൽ സ്ത്രീകൾക്ക് പാടില്ല.