- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ
ധനം ദുർവ്യയം ചെയ്യരുത്.
1035. അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: റസുൽ(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യങ്ങൾ ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശ്വത്തെ മുറുകെ പിടിക്കുക. ഇവ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കുടുതൽ കുടുതൽ ചോദ്യം ചെയ്യുക, ധനം … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ധനം ദുർവ്യയം ചെയ്യരുത്.
ഗ്രമീണനുവേണ്ടി പട്ടണവാസി കച്ചവടം ചെയ്യുന്നതും ഒരാൾ മറ്റൊരാളുടെ വിവാഹാലോചനയേയോ കച്ചവടത്തേയോ മറികടക്കുന്നതും നിഷിദ്ധം
1032. അനസ്(റ)നിന്ന് നിവേദനം: ഗ്രമീണനുവേണ്ടി പട്ടണവാസി വിറ്റുകൊടുക്കൽ നബി(സ)നിരോധിച്ചിരിക്കുന്നു. അവൻ തന്റെ സഹോദരനാണെങ്കിൽ പോലും. (മുത്തഫഖുൻ അലൈഹി) 1033. ഇബ്നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ചരക്കുകൾ അങ്ങാടിയിലേക്ക് എത്തുന്നതിന് മുമ്പ് നിങ്ങളത് കച്ചവടം ചെയ്യരുത്. (മുത്തഫഖുൻ അലൈഹി) 1034. ഉഖ്ബ (റ)നിന്ന് നിവേദനം: റസുൽ (സ)പറഞ്ഞു. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഗ്രമീണനുവേണ്ടി പട്ടണവാസി കച്ചവടം ചെയ്യുന്നതും ഒരാൾ മറ്റൊരാളുടെ വിവാഹാലോചനയേയോ കച്ചവടത്തേയോ മറികടക്കുന്നതും നിഷിദ്ധം
സ്ത്രീ ഭർത്താവിന്റെ മരണത്തിലല്ലാതെ മൂന്നു ദിവസത്തിൽ കൂടുതൽ ദു:ഖമാചരിക്കൽ നിഷിദ്ധം
1031. സൈനബ(റ) യിൽ നിന്ന് നിവേദനം: നബി(സ)യുടെ പ്രിയ പത്നി ഉമ്മു ഹബീബ(റ)യുടെ അടുത്ത് അവരുടെ പിതാവ് അബൂസുഫ്യാൻ മരണപ്പെട്ടിരിക്കുമ്പോൾ ഞാൻ കയറി ചെന്നു (മൂന്ന് ദിവസത്തിന് ശേഷം)മഞ്ഞ നിറത്തിലുള്ള ഒരു സുഗന്ധദ്രവ്യമോ മറ്റോ കൊണ്ട് വന്നിട്ട് ഒരു പെൺകുട്ടി അതിൽ നിന്ന് തെട്ടുപുരട്ടുകയും അവരുടെ ഇരു കവിളിലും പൂശുകയും ചെയ്തു. അനന്തരം അവർ പറഞ്ഞു: … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on സ്ത്രീ ഭർത്താവിന്റെ മരണത്തിലല്ലാതെ മൂന്നു ദിവസത്തിൽ കൂടുതൽ ദു:ഖമാചരിക്കൽ നിഷിദ്ധം
സന്താനങ്ങൾക്കിടയിൽ വേർത്തിരിവ് കാണിക്കൽ തെറ്റാണ്
1030 നുഅ്മാൻ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ എന്റെ പിതാവ് എന്നെയും കൊണ്ട് നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു. എന്റെ അടിമയെ ഞാൻ ഇവന് സൗജന്യമായി കൊടുത്തിരിക്കുന്നു. നബി(സ) ചോദിച്ചു. ഇപ്രകാരം നീ നിന്റെ എല്ലാസന്താനങ്ങൾക്കും നൽകിയിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. ഇല്ല. നബി(സ)പറഞ്ഞു. എന്നാൽ നീ ഇത് തിരിച്ചുവാങ്ങൂ. (മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോർട്ടിൽ നിങ്ങളുടെ സന്താനങ്ങളുടെ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on സന്താനങ്ങൾക്കിടയിൽ വേർത്തിരിവ് കാണിക്കൽ തെറ്റാണ്
കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കാൻ പാടില്ല
1029 ജാബിർ(റ)വിൽ നിന്ന് നിവേദനം: കെട്ടി നിൽക്കുന്ന വെളളത്തിൽ മൂത്രമൊഴിക്കൽ നബി(സ)നിരോധിച്ചിരിക്കുന്നു. (മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കാൻ പാടില്ല
വഴികളിലും മററും മലമൂത്രവിസർജ്ജനം ചെയ്യലും ജനങ്ങൾക്ക് ശല്യമുണ്ടാക്കലും വിലക്കപ്പെട്ടിരിക്കുന്നു.
അല്ലാഹു പറയുന്നു. ”വിശ്വസിച്ച പുരുഷൻമാരെയും സ്ത്രീകളെയും അവർ കുററം ചെയ്യാതെ ശല്യപ്പെടുത്തുന്നവർ വ്യക്തമായ പാപം ചുമക്കേണ്ടി വരും.”(അഹ്സാബ്: 58) 1028 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ശാപം ഏൽക്കുന്ന രണ്ട് കാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണവ? അദ്ദേഹം പറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യലാണവ. (മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on വഴികളിലും മററും മലമൂത്രവിസർജ്ജനം ചെയ്യലും ജനങ്ങൾക്ക് ശല്യമുണ്ടാക്കലും വിലക്കപ്പെട്ടിരിക്കുന്നു.
ശിക്ഷാനടപടികളിൽ ശുപാർശ ചെയ്യൽ നിഷിദ്ധം
അല്ലാഹു പറയുന്നു. ”വ്യഭിചരിക്കുന്നവളെയും വ്യഭിചരിക്കുന്നവനെയും നിങ്ങൾ നൂറ്അടി അടിക്കുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ ശിക്ഷ നടപ്പിൽ വരുത്തുന്നതിൽ നിങ്ങൾക്ക് അവരോട് ദയവുണ്ടാകരുത്. (നൂർ :2) 1027 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ കളവ് നടത്തിയ മഗ്സൂം ഗോത്രക്കാരിയുടെ കാര്യത്തിൽ ഖുറൈശികൾ വിഷമിച്ചു. അവർ പറഞ്ഞു ഇവളെക്കുറിച്ച് പ്രവാചക(സ)നോട് സംസാരിക്കാൻ കഴിവുള്ളവൻ ആരാണ്? അവർ പറഞ്ഞു. നബി(സ)യുടെ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ശിക്ഷാനടപടികളിൽ ശുപാർശ ചെയ്യൽ നിഷിദ്ധം
പുണ്യാത്മാക്കളുടെ ഖബറിടങ്ങളെ ആരാധനാലയമാക്കുന്നതിനെ കുറിച്ചും അവിടെ ആഘോഷങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചുമുള്ള ശക്തമായ വിരോധം
അല്ലാഹു പറഞ്ഞു. ”അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു: നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമിക്കുക തന്നെ ചെയ്യാം”. (കഹ്ഫ് 21) 1022 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അസ്മ(റ) എത്യോപ്യയിലെ ഒരു ചർച്ചിൽ കണ്ട രൂപങ്ങളെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും നബി(സ)പറയുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു. അവർ ഏതെങ്കിലും പുണ്യാത്മാക്കളോ ദാസൻമാരോ മരണപ്പെട്ടാൽ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on പുണ്യാത്മാക്കളുടെ ഖബറിടങ്ങളെ ആരാധനാലയമാക്കുന്നതിനെ കുറിച്ചും അവിടെ ആഘോഷങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചുമുള്ള ശക്തമായ വിരോധം
ഖബർ പടുക്കലും കുമ്മായം തേക്കലും നിഷിദ്ധം
1021 ജാബിർ(റ)വിൽ നിന്ന് നിവേദനം: ഖബർ ചെത്തിതേക്കുന്നതും അതിൻമേൽ ഇരിക്കുന്നതും അതിന്റെമേൽ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും നബി(സ)നിരോധിച്ചിരിക്കുന്നു. (മുസ്ലിം) 975 ഹിയാൻ ബ്നുഹുസൈൻ(റ)വിൽ നിന്ന് നിവേദനം: അലി എന്നോട് പറഞ്ഞു. പ്രവാചകൻ(സ) എന്നെ നിയോഗിച്ചിരുന്ന ലക്ഷ്യത്തിൽ ഞാൻ നിങ്ങളെ നിയോഗിക്കട്ടെ. തുടച്ചു നീക്കാത്ത ചിത്രത്തെയും സമനിരപ്പാക്കാത്ത ഖബറിനെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഖബർ പടുക്കലും കുമ്മായം തേക്കലും നിഷിദ്ധം
ഖബറിന്റെ മുകളിൽ ഇരിക്കരുത്
1020 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിൻമേൽ ഇരിക്കുന്നതിനെക്കാൾ ഉത്തമം. (മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഖബറിന്റെ മുകളിൽ ഇരിക്കരുത്