Author Archives: riyaduser

യർജാൻ നിരാകരിക്കൽ കറാഹത്താണ്.

1040. അനസ്‌(റ)നിന്ന് നിവേദനം: നബി(സ)സുഗന്ധത്തെ മടക്കാറില്ല. (ബുഖാരി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on യർജാൻ നിരാകരിക്കൽ കറാഹത്താണ്.

ബാങ്കിനുശേഷം നമസ്‌കരിക്കാതെ പള്ളിയിൽ നിന്ന് അകാരണമായി പുറത്ത് പോകുന്നത് തെറ്റാണ്‌

1039. അബുശ്ശഹ്‌സാഇ(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ ഹുറൈറ(റ)യോടൊപ്പം ഞങ്ങൾ പള്ളിയിൽ ഇരിക്കവെ മുഅദ്ദിൻ ബാങ്ക് വിളിച്ചു. തദവസരം ഒരാൾ എഴുന്നേറ്റ് നടന്നു. അയാൾ പള്ളിയിൽ നിന്ന് പുറത്ത് പോകുവോളം അബുഹുറൈറ(റ) അയാളെ ഉറ്റുനോക്കിയിട്ട് പറഞ്ഞു. ആ മനുഷ്യൻ അബുൽ ഖാസിമി(സ)നോട് വിപരീതം ചെയ്തിരിക്കുന്നു. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ബാങ്കിനുശേഷം നമസ്‌കരിക്കാതെ പള്ളിയിൽ നിന്ന് അകാരണമായി പുറത്ത് പോകുന്നത് തെറ്റാണ്‌

ഒരു മുസ്‌ലിമിന്റെ നേരെ ആയുധം ചൂൽ നിഷിദ്ധമാണ്.

1037. അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: റസുൽ(സ) പറഞ്ഞു: നിങ്ങളാരും ഊരിയ ആയുധം തന്റെ സഹോദരന്റെ നേരെ ചൂണ്ടരുത്. നിശ്ചയമായും അവൻ അറിയാതെ പിശാച് അവന്റെ കയ്യിൽ നിന്ന് അത് തന്റെ സഹോദരനിലേക്ക് തിരിക്കാൻ ഇടയുണ്ട് . അങ്ങനെ മരണത്തിനിടയായാൽ അവൻ നരകകുണ്ടിൽ വീണുപോകുന്നതാണ്. (മുത്തഫഖുൻ അലൈഹി) 1038. ജാബിർ(റ)നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഒരു മുസ്‌ലിമിന്റെ നേരെ ആയുധം ചൂൽ നിഷിദ്ധമാണ്.

ധനം ദുർവ്യയം ചെയ്യരുത്.

1035. അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: റസുൽ(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യങ്ങൾ ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശ്വത്തെ മുറുകെ പിടിക്കുക. ഇവ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കുടുതൽ കുടുതൽ ചോദ്യം ചെയ്യുക, ധനം … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ധനം ദുർവ്യയം ചെയ്യരുത്.

ഗ്രമീണനുവേണ്ടി പട്ടണവാസി കച്ചവടം ചെയ്യുന്നതും ഒരാൾ മറ്റൊരാളുടെ വിവാഹാലോചനയേയോ കച്ചവടത്തേയോ മറികടക്കുന്നതും നിഷിദ്ധം

1032. അനസ്‌(റ)നിന്ന് നിവേദനം: ഗ്രമീണനുവേണ്ടി പട്ടണവാസി വിറ്റുകൊടുക്കൽ നബി(സ)നിരോധിച്ചിരിക്കുന്നു. അവൻ തന്റെ സഹോദരനാണെങ്കിൽ പോലും. (മുത്തഫഖുൻ അലൈഹി) 1033. ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ചരക്കുകൾ അങ്ങാടിയിലേക്ക് എത്തുന്നതിന് മുമ്പ് നിങ്ങളത് കച്ചവടം ചെയ്യരുത്. (മുത്തഫഖുൻ അലൈഹി) 1034. ഉഖ്‌ബ (റ)നിന്ന് നിവേദനം: റസുൽ (സ)പറഞ്ഞു. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഗ്രമീണനുവേണ്ടി പട്ടണവാസി കച്ചവടം ചെയ്യുന്നതും ഒരാൾ മറ്റൊരാളുടെ വിവാഹാലോചനയേയോ കച്ചവടത്തേയോ മറികടക്കുന്നതും നിഷിദ്ധം

സ്ത്രീ ഭർത്താവിന്റെ മരണത്തിലല്ലാതെ മൂന്നു ദിവസത്തിൽ കൂടുതൽ ദു:ഖമാചരിക്കൽ നിഷിദ്ധം

1031. സൈനബ(റ) യിൽ നിന്ന് നിവേദനം: നബി(സ)യുടെ പ്രിയ പത്‌നി ഉമ്മു ഹബീബ(റ)യുടെ അടുത്ത് അവരുടെ പിതാവ് അബൂസുഫ്‌യാൻ മരണപ്പെട്ടിരിക്കുമ്പോൾ ഞാൻ കയറി ചെന്നു (മൂന്ന് ദിവസത്തിന് ശേഷം)മഞ്ഞ നിറത്തിലുള്ള ഒരു സുഗന്ധദ്രവ്യമോ മറ്റോ കൊണ്ട് വന്നിട്ട് ഒരു പെൺകുട്ടി അതിൽ നിന്ന് തെട്ടുപുരട്ടുകയും അവരുടെ ഇരു കവിളിലും പൂശുകയും ചെയ്തു. അനന്തരം അവർ പറഞ്ഞു: … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സ്ത്രീ ഭർത്താവിന്റെ മരണത്തിലല്ലാതെ മൂന്നു ദിവസത്തിൽ കൂടുതൽ ദു:ഖമാചരിക്കൽ നിഷിദ്ധം

സന്താനങ്ങൾക്കിടയിൽ വേർത്തിരിവ് കാണിക്കൽ തെറ്റാണ്‌

1030 നുഅ്മാൻ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ എന്റെ പിതാവ് എന്നെയും കൊണ്ട് നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു. എന്റെ അടിമയെ ഞാൻ ഇവന് സൗജന്യമായി കൊടുത്തിരിക്കുന്നു. നബി(സ) ചോദിച്ചു. ഇപ്രകാരം നീ നിന്റെ എല്ലാസന്താനങ്ങൾക്കും നൽകിയിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. ഇല്ല. നബി(സ)പറഞ്ഞു. എന്നാൽ നീ ഇത് തിരിച്ചുവാങ്ങൂ. (മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോർട്ടിൽ നിങ്ങളുടെ സന്താനങ്ങളുടെ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സന്താനങ്ങൾക്കിടയിൽ വേർത്തിരിവ് കാണിക്കൽ തെറ്റാണ്‌

കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കാൻ പാടില്ല

1029 ജാബിർ(റ)വിൽ നിന്ന് നിവേദനം: കെട്ടി നിൽക്കുന്ന വെളളത്തിൽ മൂത്രമൊഴിക്കൽ നബി(സ)നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കാൻ പാടില്ല

വഴികളിലും മററും മലമൂത്രവിസർജ്ജനം ചെയ്യലും ജനങ്ങൾക്ക് ശല്യമുണ്ടാക്കലും വിലക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു. ”വിശ്വസിച്ച പുരുഷൻമാരെയും സ്ത്രീകളെയും അവർ കുററം ചെയ്യാതെ ശല്യപ്പെടുത്തുന്നവർ വ്യക്തമായ പാപം ചുമക്കേണ്ടി വരും.”(അഹ്‌സാബ്: 58) 1028 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ശാപം ഏൽക്കുന്ന രണ്ട് കാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണവ? അദ്ദേഹം പറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യലാണവ. (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on വഴികളിലും മററും മലമൂത്രവിസർജ്ജനം ചെയ്യലും ജനങ്ങൾക്ക് ശല്യമുണ്ടാക്കലും വിലക്കപ്പെട്ടിരിക്കുന്നു.

ശിക്ഷാനടപടികളിൽ ശുപാർശ ചെയ്യൽ നിഷിദ്ധം

അല്ലാഹു പറയുന്നു. ”വ്യഭിചരിക്കുന്നവളെയും വ്യഭിചരിക്കുന്നവനെയും നിങ്ങൾ നൂറ്അടി അടിക്കുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ ശിക്ഷ നടപ്പിൽ വരുത്തുന്നതിൽ നിങ്ങൾക്ക് അവരോട് ദയവുണ്ടാകരുത്. (നൂർ :2) 1027 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ കളവ് നടത്തിയ മഗ്‌സൂം ഗോത്രക്കാരിയുടെ കാര്യത്തിൽ ഖുറൈശികൾ വിഷമിച്ചു. അവർ പറഞ്ഞു ഇവളെക്കുറിച്ച് പ്രവാചക(സ)നോട് സംസാരിക്കാൻ കഴിവുള്ളവൻ ആരാണ്? അവർ പറഞ്ഞു. നബി(സ)യുടെ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ശിക്ഷാനടപടികളിൽ ശുപാർശ ചെയ്യൽ നിഷിദ്ധം