- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
വുളുവിന്റെ രണ്ടു റകഅത്ത്
677 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ബിലാൽ(റ)നോട് ചോദിച്ചു: ബിലാൽ(റ) ഇസ്ലാമിൽ നീ ചെയ്തിട്ടുളള അമലുകളിൽ കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന അമലേതാണ്? നീ എന്നോട് പറയൂ. നിശ്ചയം എന്റെ മുൻവശത്തായി സ്വർഗ്ഗത്തിൽ നിന്റെ രണ്ടു ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞു: രാത്രിയിലോ പകലോ ഏത് അവസരത്തിലും ഞാൻ വുളു ചെയ്താൽ എനിക്ക് നിശ്ചയിക്കപ്പെട്ടത്ര ഞാൻ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on വുളുവിന്റെ രണ്ടു റകഅത്ത്
പളളിയിൽ വെച്ച് തഹിയ്യത്ത് നമസ്കാരം, ഏതെങ്കിലും രണ്ടു റക്അത്തു നമസ്കാരം നിർവ്വഹിക്കാതെ പള്ളിയിൽ ഇരിക്കൽ കറാഹത്ത്
676. അബൂഖത്താദ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു. നിങ്ങളാരെങ്കിലും പളളിയിൽ പ്രവേശിച്ചാൽ രണ്ട് റകഅത്ത് തഹിയ്യത്ത് നമസ്കരിക്കാതെ അവിടെ ഇരിക്കരുത്. (മുത്തഫഖുൻ അലൈഹി).
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on പളളിയിൽ വെച്ച് തഹിയ്യത്ത് നമസ്കാരം, ഏതെങ്കിലും രണ്ടു റക്അത്തു നമസ്കാരം നിർവ്വഹിക്കാതെ പള്ളിയിൽ ഇരിക്കൽ കറാഹത്ത്
സൂര്യനുദിച്ച് ഉയർന്നതു മുതൽ മധ്യത്തിൽ നിന്ന് നീങ്ങന്നതുവരെയാണ്ളുഹായുടെ സമയം
675 സൈദുബ്നു അർഖമി(റ)ൽ നിന്ന് നിവേദനം: (ആദ്യ സമയ ത്ത്) ളുഹാ നമസ്കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പരഞ്ഞു: ഇതല്ലാത്ത സമയത്ത് നമസ്കരിക്കലാണ് ഉത്തമമെന്ന് അവർക്കറിഞ്ഞുകൂടെ? നിശ്ചയം റസൂൽ(സ) പറഞ്ഞിട്ടു്: അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്കാരം ഒട്ടകകുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊളളുന്ന സമയമത്രെ. (മുസ്ലിം)
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on സൂര്യനുദിച്ച് ഉയർന്നതു മുതൽ മധ്യത്തിൽ നിന്ന് നീങ്ങന്നതുവരെയാണ്ളുഹായുടെ സമയം
ളുഹാ നമസ്കാരം, ഏറ്റവും കുറഞ്ഞാൽ എത്ര? കൂടിയാൽ എത്ര? അതിന്റെ സമയം എപ്പോൾ
673 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുവാനും (എല്ലാ ദിവസവും) രണ്ട് റകഅത്ത് ളുഹാ നമസ്കരിക്കുവാനും ഉറങ്ങുന്നതിനു മുമ്പ് വിത്ത്റ് നമസ്കരിക്കുവാനും എന്റെ ഖലീൽ നബി(സ) എന്നോട് ഉപദേശിച്ചിരുന്നു. (മുത്തഫഖുൻ അലൈഹി). 674 ഉമ്മുഹാനിഇ(റ)ൽ നിന്ന് നിവേദനം: ഞാൻ മക്കാ വിജയ ദിവസം റസൂൽ(സ) യുടെ അടുത്തേക്ക് പോയി. അന്നേരം അവിടുന്ന് … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ളുഹാ നമസ്കാരം, ഏറ്റവും കുറഞ്ഞാൽ എത്ര? കൂടിയാൽ എത്ര? അതിന്റെ സമയം എപ്പോൾ
വിത്ർ നമസ്കാരം, അതിന്റെ പ്രാധാന്യം, അതിന്റെ സമയം
669 അലി(റ)നിന്ന് നിവേദനം: ഫർള് നമസ്കാരം പോലെ നിർബന്ധമുളളതല്ല വിത്ർ. പക്ഷേ റസൂൽ(സ)സുന്നത്താക്കി നിശ്ചയിച്ചതാണ്. അവിടുന്ന് പറയുകയുണ്ടായി: അല്ലാഹു വിത്റും (ഏകനും)വിത്റിനെ (ഒറ്റയെ) ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുർആനിൽ വിശ്വസിച്ചവരെ നിങ്ങൾ വിത്റ് നമസ്കരിക്കൂ. (അബൂദാവൂദ് ,തുർമുദി) 670 ഇബ്നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: രാത്രിയിലെ നിങ്ങളുടെ നമസ്കാരളിൽ അവസാനത്തേത് വിത്റാക്കണം (മുത്തഫഖുൻ അലൈഹി). 671 … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on വിത്ർ നമസ്കാരം, അതിന്റെ പ്രാധാന്യം, അതിന്റെ സമയം
വീട്ടിൽ വെച്ചുളള സുന്നത്ത് നമസ്കാരം. സുന്നത്ത് നമസ്കാരങ്ങൾക്ക് ഫറള് നിർവ്വഹിച്ച സ്ഥലത്തു നിന്ന് അൽപം മാറിനിൽക്കുകയോ എന്തെങ്കിലും സംസാരിച്ച് വേർപിരിക്കുകയോ ചെയ്യൽ
666 സൈദുബ്നു സാബിതി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങളെ നിങ്ങളുടെ വീടുകളിൽ വെച്ച് നിങ്ങൾ സുന്നത്ത് നമസ്കരിക്കുക. തീർച്ചയായും ഫർളല്ലാത്ത നമസ്കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രഷ്ഠമായത് മനുഷ്യൻ തന്റെ വീട്ടിൽവെച്ച് നിർവ്വഹിക്കുന്ന നമസ്കാരമാണ്. (മുസ്ലിം) 667 ഇബ്നുഉമർ(റ) നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളുടെ നമസ്കാരങ്ങളിൽ ചിലത് നിങ്ങളുടെ വീടുകളിൽ വെച്ച് നിർവ്വഹിക്കുക. അതിനെ … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on വീട്ടിൽ വെച്ചുളള സുന്നത്ത് നമസ്കാരം. സുന്നത്ത് നമസ്കാരങ്ങൾക്ക് ഫറള് നിർവ്വഹിച്ച സ്ഥലത്തു നിന്ന് അൽപം മാറിനിൽക്കുകയോ എന്തെങ്കിലും സംസാരിച്ച് വേർപിരിക്കുകയോ ചെയ്യൽ
ജുമുഅയുടെ സുന്നത്ത് നമസ്കാരം
654 ഇബ്നുഉമർ(റ)നിന്ന് നിവേദനം: റസൂൽ (സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടും അതിനു ശേഷം രണ്ടും ജുമുഅക്കുശേഷം രണ്ടും മഗ്രിബിനുശേഷം രണ്ടും ഇശാക്കുശേഷം രണ്ടും റക്അത്തുകൾ ഞാൻ നമസ്കരിച്ചു. (മുത്തഫഖുൻ അലൈഹി) 665 അബൂഹുറൈറ(റ)ൽനിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: നിങ്ങളിലാരെങ്കിലും ജുമുഅ നമസ്കരിച്ചാൽ അതിന് ശേഷം അവൻ നാല് റകഅത്ത് സുന്നത്ത് നമസ്കരിച്ചു കൊളളട്ടെ.(മുസ്ലിം)
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ജുമുഅയുടെ സുന്നത്ത് നമസ്കാരം
ഇശായുടെ സുന്നത്ത്
654 ഇബ്നുഉമർ(റ)നിന്ന് നിവേദനം: റസൂൽ (സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടും അതിനു ശേഷം രണ്ടും ജുമുഅക്കുശേഷം രണ്ടും മഗ്രിബിനുശേഷം രണ്ടും ഇശാക്കുശേഷം രണ്ടും റക്അത്തുകൾ ഞാൻ നമസ്കരിച്ചു. (മുത്തഫഖുൻ അലൈഹി) 655 അബ്ദുല്ല ബ്നുമഗ്ഫൽ(റ)നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്കരമുണ്ട് . എല്ലാ രണ്ട് … Continue reading
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on ഇശായുടെ സുന്നത്ത്
മഗ്രിബിന്റെ സുന്നത്ത് നമസ്കാരം
664 അബ്ദുല്ലബ്നു മഗ്ഫൽ(റ)നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മഗ്രിബിനു മുമ്പ് നിങ്ങൾ രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കണം മൂന്ന് പ്രാവശ്യം അതാവർത്തിച്ചു. മൂന്നാം പ്രവശ്യം പറഞ്ഞു: അതുദ്ദേശിച്ചവർക്ക്. (ബുഖാരി)
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on മഗ്രിബിന്റെ സുന്നത്ത് നമസ്കാരം
അസറിന്റെ സുന്നത്ത് നമസ്കാരം
663 ഇബ്നുഉമർ(റ)നിന്ന് നിവേദനം: നബി(സ)ഒരിക്കൽ പ്രാർത്ഥിച്ചു. അസറിനു മുമ്പ് നാല്റകഅത്ത് നമസ്കരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്)
Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
Comments Off on അസറിന്റെ സുന്നത്ത് നമസ്കാരം