സൂര്യനുദിച്ച് ഉയർന്നതു മുതൽ മധ്യത്തിൽ നിന്ന് നീങ്ങന്നതുവരെയാണ്ളുഹായുടെ സമയം

675 സൈദുബ്‌നു അർഖമി(റ)ൽ നിന്ന് നിവേദനം: (ആദ്യ സമയ ത്ത്) ളുഹാ നമസ്‌കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പരഞ്ഞു: ഇതല്ലാത്ത സമയത്ത് നമസ്‌കരിക്കലാണ് ഉത്തമമെന്ന്‌ അവർക്കറിഞ്ഞുകൂടെ? നിശ്ചയം റസൂൽ(സ) പറഞ്ഞിട്ടു്: അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്‌കാരം ഒട്ടകകുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊളളുന്ന സമയമത്രെ. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.