കാരണങ്ങൾ കൂടാതെ മുസ്‌ലിംകളെ തെറ്റിദ്ധരിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു.

(സത്യവിശ്വാസികളേ, നിങ്ങൾ ഊഹങ്ങളെ വെടിയുക, നിശ്ചയം ചില ഊഹങ്ങൾ പാപമാകുന്നു. (ഹുജറാത്ത്: 16)

912. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: തെറ്റിദ്ധാരണകൾ നിങ്ങൾ സൂക്ഷിക്കുക. നിശ്ചയം തെറ്റിദ്ധാരണയോടെയുള്ള സംസാരം ഏറ്റവും വലിയ കളവാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.