Author Archives: admin

ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ഏതു തരത്തിലുള്ളവയാണ്? വ്യക്തി കേന്ദ്രീകൃതമോ, സമൂഹ കേന്ദ്രീകൃതമോ?

വ്യക്തി, സമൂഹം തുടങ്ങിയ അമൂര്‍ത്ത സങ്കല്‍പങ്ങളെ ഖുര്‍ആന്‍ നോക്കിക്കാണുന്നത് ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളര്‍ന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തില്‍നിന്ന് ഒരിക്കലും മോചിതനാകുവാന്‍ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയന്‍ ചിന്താരീതിയ ുമായി ഇസ്ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ മാത്രമാണ് വ്യക്തിയിലെ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഗോത്രവര്‍ഗ സമൂഹങ്ങളില്‍ മാത്രം പ്രായോഗികമായ ഖുര്‍ആനിക ശിക്ഷാ നിയമങ്ങള്‍ ആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാന രഹിതമല്ലേ?

അല്ല. ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുകയാണെങ്കില്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച ശിക്ഷാനിയമങ്ങള്‍ പൌരാണിക കാലത്തേതു പോലെതന്നെ ഇന്നും പ്രസക്തമാണ്; എന്നും പ്രസക്തമായിരിക്കുകയും ചെയ്യും. വ്യക്തികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്യ്രം നല്‍കുകയെന്നാണ് ജനാധിപത്യത്തിന്റെ അര്‍ഥമെങ്കില്‍  അത്തരം സമൂഹങ്ങളില്‍  ഖുര്‍ആനിക നിയമങ്ങള്‍ അപ്രായോഗികമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, പൌരന്മാര്‍ക്ക് സൃഷ്ടിപരമായി പുരോഗമിക്കുവാനുള്ള സകല സ്വാതന്ത്യ്രവും നല്‍കുകയും പ്രസ്തുത സ്വാതന്ത്യ്രത്തെ … Continue reading

Posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ | Leave a comment

ഖുര്‍ആനില്‍ ഇരുന്നൂറോളം സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതായി പറയുന്നുണ്ടല്ലോ. ഇത് ശരിയാണോ?

‘നസ്ഖ്’ എന്ന പദത്തിന് നീക്കം ചെയ്യുകയെന്ന് അര്‍ഥമുണ്ട്. ഈ അര്‍ഥ കല്‍പനയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ പ്രവര്‍ത്തനകാലം അവസാനിച്ചിട്ടുള്ളതായി അറിയിക്കുക, ഒരു വാക്കിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ഥമല്ല ഇവിടെ യഥാര്‍ഥത്തില്‍ ഉദ്ദശിച്ചിട്ടുള്ളതെന്ന് കാണിക്കുക. ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട നിയമത്തിന് ആ ഉപാധി നിര്‍ബന്ധമല്ലെന്ന് കാണിക്കുക, സാമാന്യമായി പറയപ്പെട്ട ഒരു ലക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേകമായിട്ടുള്ള … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment

ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വചനങ്ങള്‍ തീരെയില്ലെന്ന് അഭിപ്രായമുണ്ടല്ലോ. അത് ശരിയാണോ?

ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ തീരെയില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. അതു ശരിയല്ലെന്ന് വാദിക്കുന്നവരാണ് പ്രാമാണികരായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും. സൂക്തങ്ങളിലെ വിധികള്‍ ദുര്‍ബലപ്പെടുത്തുന്നതിനെപ്പറ്റി ഖുര്‍ആന്‍തന്നെ സൂചന നല്‍കിയിട്ടുണ്ടെന്നതാണ് ഈ പണ്ഡിതന്മാരുടെ പ്രധാനപ്പെട്ട വാദം. സൂക്തങ്ങള്‍ താഴെ പറയുന്നവയാണ്: “വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment

ദുര്‍ബലപ്പെടുത്തപ്പെട്ട വിധികളുള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍ ഇന്നും ഖുര്‍ആനില്‍ അവശേഷിക്കുന്നുണ്ടല്ലോ? എന്തിനാണിത്?

ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തലിനെക്കുറിച്ച് പഠിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്നു പറയുന്നത് സൂക്തങ്ങളല്ല; പ്രത്യുത ആ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധികളാണെന്ന കാര്യമാണത്. ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍, ഒരു സമൂഹത്തിന്റെ പരിണാമ ചരിത്രത്തില്‍ ദൈവബോധനം എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തിയതെന്ന് മനസ്സിലാക്കിത്തരുന്നവയാണ്. ഖുര്‍ആന്‍ കേവലമായ ഒരു ധര്‍മശാസ്ത്രഗ്രന്ഥം മാത്രമല്ല; സമൂഹിക മാറ്റത്തിന്റെ മാര്‍ഗദര്‍ശകഗ്രന്ഥംകൂടിയാണ്. സാംസ്കാരികമായി … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment

ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീട് മാറ്റേണ്ടിവന്നുവെന്നു പറയുന്നത് അതിന്റെ ദൈവികതയെ ബാധിക്കുകയില്ലേ? സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ളതായിരുന്നു ഖുര്‍ആനെങ്കില്‍ ഇത്തരം മാറ്റങ്ങളുടെ ആവശ്യമുണ്ടാകുമായിരുന്നില്ലല്ലോ?

സത്യത്തില്‍, ഖുര്‍ആനിലെ ചില വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന വസ്തുത അതിന്റെ ദൈവികതക്കുള്ള തെളിവുകളിലൊന്നാണ്. മാനവരാശിക്കുവേണ്ടി ദൈവം തമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ട അവസാനത്തെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍. ധാര്‍മിക മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ട് ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കാനുള്ള  പ്രായോഗിക പദ്ധതികള്‍ പ്രദാനം ചെയ്യുന്ന ഗ്രന്ഥമാണത്. എല്ലാ രംഗത്തും വട്ടപ്പൂജ്യത്തിലായിരുന്ന ഒരു സമൂഹത്തെ മാതൃകായോഗ്യമായ സമൂഹമാക്കി മാറ്റിയെടുക്കുന്നതിനായി പ്രസ്തുത സമൂഹത്തിന്റെ പരിണാമ ഘട്ടത്തില്‍ … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment

ഖുര്‍ആനിലെ ചില വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതായി (മന്‍സൂഖ്) പറയപ്പെടുന്നുണ്ടല്ലോ? എന്താണ് ഈ ദുര്‍ബലപ്പെടുത്തല്‍?

നീക്കം ചെയ്യുക, പകര്‍ത്തുക എന്നൊക്കെയാണ് ‘നസ്ഖ്’ എന്ന അറബി പദത്തിനര്‍ഥം. പുസ്തകം പകര്‍ത്തിയെഴുതുന്നതിനും തണല്‍ വെയിലിനെ നീക്കുന്നതിനുമെല്ലം നസ്ഖ് എന്നു പറയും. ഒരു മതനിയമം മുഖേന മറ്റൊരു മതനിയമത്തെ നീക്കം ചെയ്യുന്നതിനാണ് സാങ്കേതികമായി ‘നസ്ഖ്’ എന്നു വ്യവഹരിക്കപ്പെടുന്നത്. ദുര്‍ബലപ്പെടുത്തപ്പെട്ട നിയമത്തെ ‘മന്‍സൂഖ്’ എന്നും പകരം നിശ്ചയിക്കപ്പെട്ട നിയമത്തെ ‘നാസിഖ്’ എന്നുമാണ് വിളിക്കുക. മറ്റു ജൈവവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി, … Continue reading

Posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും | Leave a comment

മറ്റു മതഗ്രന്ഥങ്ങളും പ്രായോഗികമായ നിയമനിര്‍ദേശങ്ങള്‍ തന്നെയല്ലേ പ്രദാനം ചെയ്യുന്നത്?

മതഗ്രന്ഥങ്ങളിലെല്ലാം ദൈവിക ബോധനത്തിന്റെ സ്വാധീനമുള്ളതി നാല്‍ അവയിലെ സാന്മാര്‍ഗിക നിര്‍ദേശങ്ങളിലധികവും പ്രായോഗികമാണ്. എന്നാല്‍, മനുഷ്യരുടെ കൈകടത്തലുകള്‍ പ്രസ്തുത ഗ്രന്ഥങ്ങളിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത രചനകള്‍ നടത്തിയവരുടെ വീക്ഷണത്തിന്റെ പരിമിതികള്‍ അവയിലെ നിര്‍ദേശങ്ങളില്‍ കാണാന്‍ കഴിയും. അത്തരം നിയമ നിര്‍ദേശങ്ങള്‍ മിക്കപ്പോഴും അത് എഴുതപ്പെട്ട കാലത്ത് മാത്രം പ്രായോഗികമായിരിക്കും; അല്ലെങ്കില്‍ അതെഴുതിയ വ്യക്തിയുടെ വീക്ഷണത്തില്‍ പ്രായോഗികമായിരിക്കും. സാര്‍വകാലികത്വമവകാശപ്പെടാന്‍ അത്തരം … Continue reading

Posted in ഖുര്‍ആനിന്റെ പ്രായോഗികത | Leave a comment

ഖുര്‍ആന്‍ പ്രായോഗികമാണെന്നതിന് എന്താണ് തെളിവ്?

ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ളവമാണ് അത് പ്രായോഗികമാണെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവ്. ഖുര്‍ആനിന്റെ അവതരണത്തിന് മുമ്പും പിമ്പുമുള്ള അറേബ്യന്‍ സമൂഹത്തിന്റെ അവസ്ഥകള്‍  പരിശോധിച്ചാല്‍ ഖുര്‍ആനിന്റെ പ്രായോഗികത നമുക്ക് ബോധ്യമാകും. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്ര മഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോര ചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവു മില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, … Continue reading

Posted in ഖുര്‍ആനിന്റെ പ്രായോഗികത | Leave a comment

എല്ലാ അര്‍ഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നു പറയാന്‍ പറ്റുമോ?

അതെ, ഖുര്‍ആന്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ്. മാനവ സമൂഹത്തെ സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തിലൂടെ നയിച്ചുകൊണ്ട് ഐക്യപ്പെടുത്തുകയെന്ന വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ലക്ഷ്യം സാക്ഷാത്കരിക്കുവാനുതകുന്ന ഒരൊറ്റ ഗ്രന്ഥം മാത്രമേ ഇന്നു നിലനില്‍ക്കുന്നുള്ളൂ. അത് ഖുര്‍ആനാണ്. അതു പ്രദാ നം ചെയ്യുന്ന ധാര്‍മിക നിയമങ്ങള്‍ നൂറുശതമാനം പ്രായോഗികമാണ്. ധാര്‍മികതയില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തിന്റെ നിര്‍മിതിക്കാവശ്യമായ പ്രായോഗിക … Continue reading

Posted in ഖുര്‍ആനിന്റെ പ്രായോഗികത | Leave a comment

എന്തുകൊണ്ടാണ് അടിമത്തത്തെ പൂര്‍ണമായി നിരോധിക്കാന്‍ ഖുര്‍ആന്‍ സന്നദ്ധമാകാതിരുന്നത്?

അടിമത്തം ഇല്ലാതാക്കുവാനാവശ്യമായ പ്രായോഗികമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച ഇസ്ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ നിരോധിച്ചതുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിത്? ഒന്നിലധികം കാരണങ്ങളുണ്ട്. അടിമത്തത്തെ പാടെ നിരോധിക്കാത്ത ഖുര്‍ആനിന്റെ നടപടി അതിന്റെ സര്‍വകാലികതയാണ് വ്യക്തമാക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച് ശരിക്കറിയാവുന്ന ദൈവം തമ്പുരാനില്‍നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന വസ്തുതയാണ് ഈ വിഷയത്തിലെ അതിന്റെ നിലപാടില്‍നിന്നും … Continue reading

Posted in ഖുര്‍ആനും അടിമത്തവും | Leave a comment

അടിമസ്ത്രീകളുടെ എണ്ണം ഇസ്ലാം പരിമിതപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്?

വിവാഹം നാലില്‍ പരിമിതപ്പെടുത്തണമെന്ന് നിഷ്കര്‍ഷിച്ച ഇസ്ലാം പക്ഷേ, കൈവശം വെക്കാവുന്ന അടിമസ്ത്രീകളുടെ എണ്ണത്തിന് യാതൊരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ല. ഒരാള്‍ക്ക് എത്ര അടിമസ്ത്രീകളെയും കൈവശം വെച്ചുകൊണ്ടിരിക്കാം എന്നര്‍ഥം. എന്തുകൊണ്ടാണ് ഇസ്ലാം ഇത് അനുവദിച്ചത്? അടിമകള്‍ യജമാനന്റെ കൈവശം എത്തിച്ചേരുന്നത് മൂന്നു മാര്‍ഗങ്ങളിലൂടെയാണ്. അനന്തരാവകാശമായി, സ്വയം വാങ്ങുക, യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുക എന്നീ വഴികളിലൂടെ. ഇതില്‍ ഒരാള്‍ക്ക് സ്വന്തം ഇച്ഛ … Continue reading

Posted in ഖുര്‍ആനും അടിമത്തവും | Leave a comment

അടിമസ്ത്രീയുമായി ബന്ധപ്പെടാന്‍ ഖുര്‍ആന്‍ എന്തുകൊണ്ടാണ് വിവാഹം നിര്‍ബന്ധമാക്കാതിരുന്നത്?

അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദം ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചിരിക്കുന്നത്. “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുക യും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്ര തിഫലമുണ്ട്” (ബുഖാരി, മുസ്ലിം). … Continue reading

Posted in ഖുര്‍ആനും അടിമത്തവും | Leave a comment

അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യജമാനനെ അനുവദിക്കുന്ന ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത്?

അടിമത്ത വ്യവസ്ഥതിയുടെ സ്വാഭാവികമായ ഉല്‍പന്നമാണ് അടിമ സ്ത്രീകള്‍. അടിമ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുകയും അവളെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചുകൊണ്ട് അതില്‍നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കുകയുമായിരുന്നു അടിമത്തം നിലനിന്നിരുന്ന സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്ന അവസ്ഥ. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളിലൂടെ പ്രസ്തുത വ്യവസ്ഥതന്നെ ഒരു തലമുറയോടുകൂടി അവസാനിപ്പിക്കുവാനാവശ്യമായ സം വിധാനങ്ങളാണ് ചെയ്തത്. അടിമസ്ത്രീ ഉടമയുടെ സ്വത്താണ്. എന്നാല്‍, അവളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കാന്‍ ഉടമക്ക് അവകാശമില്ല. … Continue reading

Posted in ഖുര്‍ആനും അടിമത്തവും | Leave a comment

അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും. 1. സാഹോദര്യം വളര്‍ത്തി: സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദരങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. “മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നുമാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്രങ്ങളും ജനപദങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം … Continue reading

Posted in ഖുര്‍ആനും അടിമത്തവും | Leave a comment

അടിമത്തത്തോടുള്ള ഖുര്‍ആനിന്റെ സമീപനമെന്താണ്?

നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ് അടിമത്തം. ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട് പ്രസ്തുത ഭൂതകാലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോള്‍ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളില്‍ അതിനുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. വര്‍ത്തമാനത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച് കേവല നിഗമനത്തിലെത്തുവാന്‍ കഴിയില്ല. അടിമത്തമെന്നാല്‍ എന്താണെന്നും പുരാതന സമൂഹങ്ങളില്‍ അത് ചെലുത്തിയ സ്വാധീനമെന്തായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഖുര്‍ആന്‍ സമീപിച്ച … Continue reading

Posted in ഖുര്‍ആനും അടിമത്തവും | Leave a comment

മരണപ്പെട്ട വ്യക്തിയുടെ മൂന്നു പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഖുര്‍ആനിക വിധിപ്രകാരം മക്കള്‍ക്കെല്ലാംകൂടി}അനന്തരസ്വത്തിന്റെ 2/3 ഭാഗവും (ഖുര്‍ആന്‍ 4:11) മാതാപിതാക്കള്‍ക്ക് 1/3 ഭാഗവും (4:11) നല്‍കിക്കഴിഞ്ഞാല്‍ പിന്നെ സ്വത്തൊന്നും ബാക്കിയുണ്ടാവുകയില്ലല്ലോ. പിന്നെ ഭാര്യക്ക് ലഭിക്കേണ്ട 1/8 സ്വത്ത് (4:12) എവിടെനിന്നാണ് കൊടുക്കുക? ഖുര്‍ആനിലെ അനന്തരാവകാശ നിയമങ്ങള്‍ അപ്രായോഗികമാണെന്നല്ലേ ഇത് കാണിക്കുന്നത്?

ഇസ്ലാമിന്റെ മൌലികപ്രമാണങ്ങള്‍ ഖുര്‍ആനും ഹദീഥുകളുമാണ്. നിയമനിര്‍ദേശങ്ങളെയോ കര്‍മാനുഷ്ഠാനങ്ങളെയോ കുറിച്ച് വിശദാംശങ്ങ ള്‍ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടില്ല. നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അതിപ്രധാനങ്ങളായ അടിസ്ഥാനാരാധനകളുടെ പോലും വിശദാംശങ്ങള്‍ ഖുര്‍ആനിലില്ല. പ്രസ്തുത വിശദാംശങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് ഹദീഥുകളിലാണ്. അനന്തരാവകാശനിയമങ്ങളും തഥൈവ. ഖുര്‍ ആനിന്റെയും ഹദീഥുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇസ്ലാമിലെ ഏതു നിയമവും പൂര്‍ണമായി നിര്‍ണയിക്കുവാന്‍ കഴിയൂവെന്ന് സാരം. സൂറത്തുന്നിസാഇലെ … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment

ഒരു മകന്‍ മാത്രം അനന്തരാവകാശിയാവുകയാണെങ്കില്‍ അ യാള്‍ക്ക് പിതൃസ്വത്ത് മുഴുവനായി ലഭിക്കുമെന്നിരിക്കെ മകള്‍ മാത്രമാണ് അനന്തരാവകാശിയെങ്കില്‍ അവള്‍ക്ക് പകുതി മാത്രവും ഒന്നിലധികം പെണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്കെല്ലാംകൂടി പിതൃസ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം മാത്രവുമാണ് ലഭിക്കുകയെന്ന ഖുര്‍ആനിക നിയമം വ്യക്തമായ അനീതിയല്ലേ?

ആണ്‍മക്കളില്ലാത്തവരുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. ഖുര്‍ആനിക ദായക്രമപ്രകാരം (4:11) മരണപ്പെട്ടയാള്‍ക്ക് ഒരേയൊരു പെണ്‍കുട്ടി മാത്രമാണുള്ളതെങ്കില്‍ അവള്‍ക്ക് സ്വത്തിന്റെ പകുതിയും ഒന്നിലധികമുണ്ടെങ്കില്‍ അവര്‍ക്കെല്ലാം കൂടി മൂന്നില്‍ രണ്ടു ഭാഗവുമാണ് ലഭിക്കുക. ബാക്കി അടുത്ത ബന്ധുക്കള്‍ക്കാണ് ലഭിക്കുക. ഇത് ഖുര്‍ആനിക ദായക്രമത്തിലെ പുരുഷമേധാവിത്വമല്ല, പ്രത്യുത മനുഷ്യപ്രകൃതിയെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനാണ് ഖുര്‍ആനിന്റെ കര്‍ത്താവെന്ന വസ്തുതയാണ് വ്യക്തമാക്കുന്നത്. മനുഷ്യര്‍ക്ക് ആത്യന്തികമായി ഗുണം … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment

അനാഥ പൌത്രന് സ്വത്തവകാശം നല്‍കുവാന്‍ നിയമം ഇല്ലാത്തതിനാല്‍ അവനെ വഴിയാധാരമാക്കണമെന്നാണോ ഇസ്ലാം വിവക്ഷിക്കുന്നത്? ഈ പ്രശ്നത്തില്‍ ഇസ്ലാമിന്റെ പരിഹാരമെന്താണ്?

അന്തരാവകാശ നിയമങ്ങള്‍ മാത്രമല്ല ഇസ്ലാമിലുള്ളത്; സംരക്ഷണ നിയമങ്ങള്‍ കൂടിയുണ്ട്. ഈ നിയമങ്ങള്‍ രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. അനന്തരാവകാശത്തിന്റെ അടിസ്ഥാനംതന്നെ അന്യോന്യമുള്ള സംരക്ഷണ ബാധ്യതയാണ്. ഒരാളെ അവശതയില്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനാരോ അയാള്‍ക്കാണ് സാധാരണ ഗതിയില്‍ അനന്തരാവകാശം ഉണ്ടാകുന്നത്. പിതാവിനെ സംരക്ഷിക്കാന്‍ പുത്രന്‍ ബാധ്യസ്ഥനാണ്. പുത്രനെ സംരക്ഷിക്കാന്‍ പിതാവും. മകനുണ്ടെങ്കില്‍ പിതാമഹനെ സംരക്ഷിക്കാന്‍ പൌത്രന്‍ ബാധ്യസ്ഥനല്ല; മകനില്ലെങ്കില്‍ … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment

പരേതന് പുത്രനുള്ളപ്പോള്‍ അനാഥപൌത്രന്‍ അനന്തരാവകാശി ആവുകയില്ലെന്നാണല്ലോ ഖുര്‍ആനിക നിയമം. ഇത് അന്യായവും അനാഥരോടുള്ള അനീതിയുമല്ലേ?

ദായധനത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ സമീപനത്തിലേക്ക് ആഴ ത്തിലിറങ്ങിച്ചെല്ലാത്തതുകൊണ്ടുള്ള സംശയമാണ് ഇത്. ഇവ്വിഷയകമായ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഖുര്‍ആന്‍ പ്രദാനം ചെയ്യുന്നതെന്നുള്ളതാണ് സത്യം. അനന്തരാവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നത് സൂറത്തിന്നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയില്‍നിന്നും പ്രവാചകചര്യയില്‍നിന്നുമാണ് ദായധനത്തെക്കുറിച്ച ഇസ്ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്. … Continue reading

Posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും | Leave a comment

വിധവയായിത്തീര്‍ന്ന സ്ത്രീ സമൂഹത്തില്‍നിന്നകന്ന് നാലു മാസത്തിലധികം ദുഃഖമാചരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടല്ലോ? ഇത് സ്ത്രീയെ പ്രയാസപ്പെടുത്തുന്നതല്ലേ?

ഭര്‍ത്താവ് മരിച്ച സ്ത്രീ നാലുമാസവും പത്തു ദിവസവും ദുഃഖമാചരിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. “നിങ്ങളാരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തുദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ അവര്‍ മര്യാദയനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല” (2:224). എന്തിനാണത്? രണ്ടു ഉദ്ദേശ്യങ്ങളാണുള്ളത്. തന്റെ ജീവിത പങ്കാളിയുടെ വേര്‍പാടില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീക്ക് പുരുഷനെപ്പോലെ വിവാഹമോചനത്തിന് അവകാശമുണ്ടോ? എന്താണ് ഈ രംഗത്തെ ഖുര്‍ആനിക നിര്‍ദേശം?

വിവാഹമോചനത്തിന് സ്ത്രീക്ക് അവകാശമുണ്ട്. സ്ത്രീയുടെ വിവാഹമോചനം രണ്ടു തരമാണ്. ഖുല്‍ഉം ഫസ്ഖും. തന്റെ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതാണ് ‘ഖുല്‍അ്’. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നുള്ളതാണ് ‘ഖുല്‍ഇ’നുള്ള നിബന്ധന. വിവാഹം വഴി ഭാര്യക്ക് ലഭിച്ച സമ്പത്ത് തിരിച്ചുകൊടുക്കണമെന്നര്‍ഥം. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം നോക്കുക: “അങ്ങനെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

മൂന്നു പ്രാവശ്യം ‘ത്വലാഖ്’ എന്നു പറഞ്ഞ് പിരിച്ചയയ്ക്കാവുന്ന വസ്തുവായിട്ടല്ലേ ഖുര്‍ആന്‍ ഭാര്യയെ കാണുന്നത്?

അല്ല. ത്വലാഖിനെക്കുറിച്ച തെറ്റിദ്ധാരണയില്‍നിന്നാണ് ഈ സംശയം ഉത്ഭൂതമായിരിക്കുന്നത്. പുരുഷന്‍ തന്റെ അധികാരമുപയോഗിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നതിനാണ് സാങ്കേതികമായി ത്വലാഖ് എന്നു പറയുന്നത്. ത്വലാഖിലെത്തിച്ചേരാതെ സൂക്ഷിക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ താല്‍പര്യം. പുരുഷന്‍ തന്റെ ഇണയെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍തന്നെ സാധ്യമാകുന്നത്ര അവളോടൊത്തു ജീവിക്കുവാന്‍ പരിശ്രമിക്കണമെന്നാണ് അത് അനുശാസിക്കുന്നത്. “അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നിയേക്കാം. … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

വിവാഹമോചനം അനുവദിക്കുക വഴി നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സൃഷ്ടിക്കുവാന്‍ കൂട്ടുനില്‍ക്കുകയല്ലേ ഖുര്‍ആന്‍ ചെയ്യുന്നത്?

ദാമ്പത്യബന്ധം മരണം വരെ നിലനില്‍ക്കണമെന്നാണ് ഖുര്‍ആനിക നിയമങ്ങളുടെ പൊതുവായ താല്‍പര്യം. എന്നാല്‍, മനുഷ്യപ്രകൃതിയിലെ പ്രശ്നങ്ങള്‍ക്കുനേരെ അത് അന്ധത നടിക്കുന്നില്ല. ദമ്പതിമാര്‍ക്കിടയില്‍ പൊരുത്തക്കേടുകളും ശണ്ഠകളുമുണ്ടാവാം. കുടുംബത്തെ തകര്‍ക്കുന്നതിലേക്ക് അവ നയിക്കപ്പെടാം. സ്ത്രീയുടെ അച്ചടരാഹിത്യവും അനുസരണക്കേടുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെങ്കില്‍ കുടുംബം തകരാതിരിക്കുന്നതിനുവേണ്ടി പുരുഷന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് സൂറത്തുന്നിസാഇലെ 34-ാം സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. ശാസിക്കുക, ശയ്യകളില്‍നിന്ന് ബഹിഷ്കരിക്കുക, അടിക്കുക ഇവയെല്ലാം … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

സ്ത്രീയെ അടിക്കുവാന്‍ പുരുഷന് ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ടല്ലോ. ഇത് അവളോടുള്ള അവഹേളനമല്ലേ?

കുടുംബമെന്ന സ്ഥാപനത്തിലെ രണ്ട് പാതികളാണ് പുരുഷനും സ്ത്രീയും. എന്നാല്‍, സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സ്ഥാപനം തകരാതെ സൂക്ഷിക്കേണ്ടത് അവന്റെ ബാധ്യതയാണ്. ഇതിനുവേണ്ടി പരമാവധി പരിശ്രമിക്കണമെന്ന് ഖുര്‍ആന്‍ പുരുഷനോട് നിഷ്കര്‍ഷിക്കുന്നു. അതിനുവേണ്ടിയുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സൂക്തം ശ്രദ്ധിക്കുക: “അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അച്ചടക്കമുള്ളവരും അല്ലാഹു കാത്തത് മറവിലും കാത്തുസൂക്ഷിക്കുന്നവളുമാണ്. അച്ചടക്കരാഹിത്യം നിങ്ങ ള്‍ ഭയപ്പെടുന്ന സ്ത്രീകളെ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

അടിമത്തത്തിന്റെ അടയാളമായ മൂടുപടം (പര്‍ദ) അണിയാന്‍ സ്ത്രീകളോടു കല്‍പിക്കുക വഴി അവളെ പാരതന്ത്ര്യത്തിന്റെ വന്‍മതിലുകള്‍ക്കകത്ത് തളച്ചിടുകയല്ലേ ഖുര്‍ആന്‍ ചെയ്യുന്നത്?

ഇസ്ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്നമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്വരയില്‍ വിഹരിക്കാനനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ സാക്ഷികളായി ഉണ്ടാവണമെന്നാണല്ലോ ഖുര്‍ആനിന്റെ അനുശാസന. ഇതു സ്ത്രീയോടു ചെയ്യുന്ന വ്യക്തമായ ഒരു അനീതിയല്ലേ?

കടമിടപാടുകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നിടത്ത് ഖുര്‍ആന്‍ പറയുന്നു: “നിങ്ങളില്‍പെട്ട രണ്ടു പുരുഷന്മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി” (2:283). പല മതഗ്രന്ഥങ്ങളും സ്ത്രീ, സാക്ഷ്യത്തിനുതന്നെ അയോഗ്യയാണെന്നാണ് വിധിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, യാജ്ഞവല്‍ക്യസ്മൃതിയുടെ വിധി കാണുക: സ്ത്രീ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

അനന്തര സ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോ ഖുര്‍ആന്‍ അനുശാസിക്കുന്നത്. ഇത് വ്യക്തമായ വിവേചനമല്ലേ?

സത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. “മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

പുരുഷന് ബഹുഭാര്യത്വമനുവദിക്കുന്ന ഖുര്‍ആന്‍ എന്തുകൊണ്ട് സ്ത്രീക്ക് ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല?

പല പുരാതന സമൂഹങ്ങളിലും ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെന്നത് നേരാണ്. ടിബറ്റ്, സിലോണ്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഇതിഹാസകാലത്ത് ഈ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. വേദകാലത്ത് ബഹുഭര്‍തൃത്വം നിലനിന്നിരുന്നതായി യാതൊരു സൂചനകളുമില്ല. ഐതരേയ ബ്രാഹ്മണത്തിലും തൈത്തിരീയ സംഹിതയിലും ബഹുഭാര്യത്വത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച യാതൊരു പരാമര്‍ശവുമില്ലെന്ന വസ്തുത വേദകാലത്ത് ആ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment

ബഹുഭാര്യത്വമനുവദിക്കുക വഴി ഖുര്‍ആന്‍ സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുകയല്ലേ ചെയ്തിരിക്കുന്നത്?

ബഹുഭാര്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ പ്രഥമമായി മനസ്സിലാക്കേണ്ടത് അത് ഖുര്‍ആനോ ഇസ്ലാമോ കൊണ്ടുവന്ന ഒരു സമ്പ്രദായമല്ലെന്ന വസ്തുതയാണ്. പുരാതന സംസ്കാരങ്ങളില്‍ പൊതുവായി കാണപ്പെട്ടിരുന്ന ഒരു സമ്പ്രദായമാണത്. എന്‍സൈക്ളോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് കാണുക: ‘പൌരാണിക നാഗരികതയില്‍ അധിക സമൂഹങ്ങളിലും ബഹുഭാര്യത്വമോ വെപ്പാട്ടികളെ ഉപയോഗിക്കുന്ന സമ്പ്രദായമോ നിലനിന്നതായി കാണാന്‍ കഴിയും. നിയമാനുസൃതമായ ഭാര്യക്കുപുറമെ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന ചൈനയില്‍ … Continue reading

Posted in ഖുര്‍ആനും സ്ത്രീകളും | Leave a comment